Movie :
Recent Movies

kerala home tv show and news

Unni Mukundan_ FAT TO FIT!!!നടന്‍ ഉണ്ണി മുകുന്ദന്‍ എങ്ങനെ 17 കിലോ കുറച്ചു?. ഈ വീഡിയോ കാണുക, നിങ്ങള്‍ക്കും പ്രയോജനപ്പെടും.

Kerala tv show and news
{[['']]}

That Jew Died For You

{[['']]}

ഒരു ബങ്കാളിയും അറബിയും തമ്മിലുള്ള ഒരു വാകു തർക്കം

Kerala tv show and news
{[['']]}

ഇവ൯ ഇപ്പോള് വീഴും എങ്ങിനെയുണ്ട് ഈ മത്സരം

Kerala tv show and news
{[['']]}

ഇവ൯ എന്ത് പറഞ്ഞാണ് കരയൂന്നത്..... ക്ളീക് ചെയ്യൂക!!!!!!

hve a nice week-endKerala tv show and news
{[['']]}

plz share after watch.. ഞെട്ടീപ്പീയ്കൂന്ന സതൃങ്ങൾ........!!!!!!!!

Kerala tv show and news
{[['']]}

(തസൃാ ചേട്ടത്തീ ....മരീച്ച് സ്വ൪ഗ്ഗതീല്‍ ചെന്നപ്പോള്‍ ..അവീടെ കണ്ട കാഴ്ചകള്‍ .....!!!!!!!! ഇത് കണ്ടാൽ നിങ്ങൾ വീണ്ടും വീണ്ടും കാണും തീർച്ച...!!!!!!

Kerala tv show and news
{[['']]}

അവിശ്വസനീയം ...ഇത് കണ്ടാൽ നിങ്ങൾ വീണ്ടും വീണ്ടും കാണും തീർച്ച...!!!!!!

Kerala tv show and news
{[['']]}

ഇതാടാ നമമുടെ കേരളത്തീററ് താള0......മേളം......ഒന്ന് കണ്ടു നോക്കു…!!!!!!

Kerala tv show and news
{[['']]}

ഈ വീഡിയോ ഇഷ്ടമായില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് ഒരു വീഡിയോയും ഇഷ്ടമാകില്ല.101% ഉറപ്പ്

Kerala tv show and news
{[['']]}

തീളപ്പീച്ച വെളത്തീല് ഇട്ടാലുള്ള അനനുഭവം കാണൂക........

{[['']]}

സ്ത്രീ ശാക്തീകരണം..ക്ലൈമാക്സ്‌ കാണാൻ മറക്കല്ലേ

Kerala tv show and news
{[['']]}

Horrific video: Asian worker lashes old Emirati man ഉഢാ ചോറീന് നന്ദീ കാണീയ്കതാ വേലക്കാര൯.......

Kerala tv show and newsA video posted on the internet this week showed a domestic worker beating an elderly Emirati man in the emirate of Fujairah, UAE.
The footage, from a hidden camera placed inside the elderly man’s bedroom, shows the domestic worker beating the frail elderly man with a cane and in one instance, slapping him on the face.
The young worker was attacking the man who sat on the edge of a bed.
Further information obtained by Al Arabiya News Channel reveals that the mistreatment happened over a long period of time.
“Deira prosecution started the investigation after we received the complaint from police," said Yousif Hassan al-Mutawa, the deputy attorney general at Dubai Public Prosecution, according to the Abu Dhabi-based The National.
"We showed him the video that circulated on YouTube and questioned him. We have also asked the victim to come in for questioning so we can hear his side of the story," al-Mutawa added.
{[['']]}

ആരാണെന്ന് മനസ്സിലായോ ...........ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ ..

ആരാണെന്ന് മനസ്സിലായോ













































Kerala tv show and news

Shobana

Shobana (born Shobana Chandrakumar Pillai) is an Indian film actress and Bharata Natyam dancer from Thiruvananthapuram, Kerala. She has acted in more than 200 films in several languages including Malayalam, Tamil, Telugu, Hindi, Kannada and English.




Shobana was a lead actress in a number of southern Indian films during the 1980s and 1990s. She has worked with directors such as Adoor Gopalakrishnan, G Aravindan, K Balachandar, AM Fazil, Mani Ratnam, Bharathan and Priyadarsan. She won the National Film Award for Best Actress twice, for her performances in the films Manichitrathazhu (1993) and Mitr, My Friend (2001). Consequent to the 1993 National Award, Shobana turned extremely selective about her films.
Shobana was trained under the Bharata Natyam dancers, Chitra Visweswaran and Padma Subrahmanyam. She emerged as an independent performer and choreographer in her twenties and currently runs a dance school, Kalarpana, in Chennai.
In 2006, the India honoured Shobana with the Padma Shri for her contributions towards the classical dance.



Her other major films include Kanamarayathu, Ithiri Poove Chuvanna Poove (1984), Yaathra, Rangam (1985), Anantaram, Vrutham (1987),Idhu Namma Aalu (1988), Siva (1989), Innale (1990), Thalapathi (1991), Manichitrathazhu (1993), Thenmavin Kombath (1994), Dance like a Man (2003), Mampazhakkalam (2004) and Makalkku (2005). From Aviduthe Pole Ivideyum to Upaharam, Shobana did twelve movies in a single year, 1985.

Shobana's also stars in the upcoming Tamil period film Kochadaiiyaan
{[['']]}

TRAIN ACCIDENT !!!! ഞെട്ടീപ്പീയ്ക്കുന്ന ദൃശൃം.......കാണ്ൂക

Kerala tv show and news
    

Type any name to tag:

{[['']]}

Pensioner hit by a high speed train but walks away with minor injuries!!! ഞെട്ടീപ്പീയ്ക്കുന്ന ദൃശൃം.......കാണ്ൂക.....


Post by
{[['']]}

ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാര്‍.സൌദി അറേബ്യ (1400),

Kerala tv show and news
ന്യൂഡല്‍ഹി: ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാര്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 3497 ഇന്ത്യക്കാരാണ്. ഇതില്‍ ജിദ്ദയിലെ ബാന്‍ഡി റെഡ് സി പോസ്റ്റില്‍ മാത്രം 588 പേരുണ്ട്. 112 രാജ്യങ്ങളിലായി 6569 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫിലാണ്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഇങ്ങനെ. സൌദി അറേബ്യ (1400), യുഎ ഇ( 1025), കുവൈറ്റ് (250), ഒമാന്‍ (106), ബഹ് റിന്‍ (76), ഖത്തര്‍ (72) എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. 
{[['']]}

ഞെട്ടീപ്പീയ്ക്കുന്ന സതൃങ്ങള്........കാണ്ൂക.....

Kerala tv show and news
ബര്‍മയിലാണ് വെങ്കല വളയങ്ങളിട്ട് കഴുത്ത് നീട്ടുന്ന സുന്ദരിമാരുള്ളത്. 5 വയസുമുതലാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ കഴുത്തില്‍ വളയങ്ങളിടാന്‍ തുടങ്ങുന്നത്. ബര്‍മയിലെ കായന്‍ ഗോത്രത്തില്‍ സ്ത്രീകളുടെ സൌന്ദര്യലക്ഷണം തന്നെ നീണ്ട കഴുത്താണ്. ഈ കഴുത്തിനു വേണ്ടിയാണ് ഇവിടുത്തെ പെണ്ണുങ്ങള്‍ ഇങ്ങനെ കഴുത്തിനു ചുറ്റും കനമുള്ള വെങ്കല വളയങ്ങള്‍ സ്ഥാപിക്കുന്നത്. വെങ്കല വളയങ്ങളുടെ ഭാരം കൂടുന്നതിനനുസരിച്ച് തോളിലെ പേശികള്‍ താഴേയ്ക്ക് അമരുകയും വാരിയെല്ലുകള്‍ കുറേക്കൂടി അടുക്കുകയും ചെയ്യും. 
          വളയങ്ങളുടെ എണ്ണം കൂടുന്നത് സൌന്ദര്യം കൂട്ടുമെന്നാണ് ഇവരുടെ വിശ്വാസം. ആയതിനാല്‍ തന്നെ പ്രായപൂര്‍ത്തിയായ യുവതിയുടെ കഴുത്തിലുള്ള ഫുള്‍ സെറ്റ് വെങ്കലവളയങ്ങള്‍ക്ക് 10 കിലോയിലേറെയാണ് ഭാരം. വളയങ്ങള്‍ കഴുത്തില്‍ കടത്താന്‍ മണിക്കൂറുകളാണ് വേണ്ടി വരിക. ക്രമേണ വളയങ്ങള്‍ ശരീരത്തിന്റെ ഭാഗമായിത്തീരുമെന്നാണ് ഇവര്‍ പറയുന്നത്.
{[['']]}

REAL fUNNY !!!!!!! ഇവനും ഒരു സംഭവം തന്നെ....!!!!!!ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ ..

Kerala tv show and news
{[['']]}

Burj Khalifa Pinnacle BASE Jump !!!!!!ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍നിന്ന് ചാടിയ സാഹസികര്‍ക്ക് ഗിന്നസ് റെക്കോഡ്‌

Kerala tv show and news
{[['']]}

പ്രവാസികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് . അതിനാൽ ഈ വീഡിയോ പരമാവധി പ്രചരിപ്പിക്കുക. വളരെ ഫലപ്രദമായ വഴികളാണ് ഈ വീഡിയോയിൽ കാണുന്നത്.

Kerala tv show and newsപ്രവാസികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് മൂട്ടശല്യം. അതിനാൽ ഈ വീഡിയോ പരമാവധി പ്രചരിപ്പിക്കുക. മൂട്ടയെ കൊല്ലാൻ വളരെ ഫലപ്രദമായ വഴികളാണ് ഈ വീഡിയോയിൽ കാണുന്നത്.
{[['']]}

ഇതാണ് മോനെ വടംവലീ........എന്നാ കംമ്പവലി കണ്ടിട്ടുണ്ടോ......

{[['']]}

കേരളത്തീലൂള്ള എല്ല അനുശാന്തിമാരൂം വായീച്ച് ......ചീന്തീക്കൂക

എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി?



















 ഒരു സ്‌ത്രീയായി ജനിച്ചു എന്നതില്‍ അഭിമാനം കൊള്ളുന്ന വ്യക്‌തിയാണ്‌ ഞാന്‍. നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ തെറ്റുകളും കുറ്റങ്ങളും തിരുത്താന്‍ കഴിയുന്ന കുടുംബമാണ്‌ എന്നിലെ പെണ്ണിന്‌ പൂര്‍ണ്ണത തരുന്നത്‌. തന്റെ സ്‌ത്രീസങ്കല്‌പങ്ങളെക്കുറിച്ച്‌ ഇക്കുറി അവതാരകയും ഗായികയുമായ അഖില ആനന്ദ്‌



Kerala tv show and news
സ്‌ത്രീകളെക്കുറിച്ചും സ്‌ത്രീസങ്കല്‌പങ്ങളെക്കുറിച്ചും എഴുതണമെന്ന്‌ തോന്നിയപ്പോള്‍ ഒരു വ്യത്യസ്‌തമായ ആശയം മനസ്സില്‍ വന്നു. ഞാന്‍ സ്‌ത്രീയില്‍ കാണാനാഗ്രഹിക്കുന്നത്‌, അല്ലെങ്കില്‍ എന്നിലെ സ്‌ത്രീയെ വിശകലനം ചെയ്യുന്നത്‌, ഒരു സ്‌ത്രീ എങ്ങനെയാവണമെന്ന്‌ ഞാന്‍ ചിന്തിക്കുന്നത്‌ ഇവയൊക്കെ കുറെ അക്കങ്ങളിട്ട്‌ എഴുതിനോക്കിയാലോ? എന്റെ മനസ്സിലെ സ്‌ത്രീസങ്കല്‌പങ്ങള്‍ക്ക്‌ ഞാന്‍ എണ്ണമിടുകയാണ്‌....
എന്റെ പ്ര?ഫഷണല്‍ ജീവിതത്തില്‍ ആരാധന തോന്നിയ ഒരുപാട്‌ പ്രതിഭകളുണ്ട്‌. മലയാളത്തില്‍ ആരാധന തോന്നിയിട്ടുള്ളത്‌ ചിത്രച്ചേച്ചിയോടും സുജാതച്ചേച്ചിയോടുമാണ്‌.
ഒരു പെണ്‍കുട്ടിയില്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത്‌ അവളുടെ പെരുമാറ്റമാണ്‌. പുരുഷന്മാരോട്‌ ഒരു സ്‌ത്രീ പെരുമാറുന്ന രീതി ശരിക്കും വീക്ഷിക്കാറുണ്ട്‌. സംസാരരീതിയും വസ്‌ത്രധാരണവും എന്റെ കണ്ണില്‍ നന്നായി പെടുന്നവയാണ്‌.ഒരു സ്‌ത്രീക്ക്‌ മുഖസൗന്ദര്യമുണ്ടെങ്കില്‍ നോക്കുമെന്നതിനപ്പുറം അതൊരു ഒഴിച്ചു കൂടാനാവാത്ത ഘടകമായി തോന്നിയിട്ടില്ല.
കേരളത്തിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട്‌ പെരുമാറുന്ന രീതിക്ക്‌ നല്ല വ്യത്യാസം വന്നിട്ടുണ്ട്‌. അവരോട്‌ സംസാരിക്കുന്നതില്‍ നാണവും മടിയുമൊക്കെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന്‌ പെണ്‍കുട്ടികള്‍ ശരിക്കും മാറിക്കഴിഞ്ഞിരിക്കുന്നു. ആ മാറ്റം പോസിറ്റീവായെടുത്താല്‍ നല്ല പെരുമാറ്റം തന്നെയാണ്‌ സ്‌ത്രീസൗന്ദര്യം കൂട്ടുന്നത്‌.
മോഡേണ്‍ പെണ്‍കുട്ടിയാണെങ്കിലും നാടന്‍ തനിമയുള്ള പെണ്‍കുട്ടിയായാലും ഞാനൊരുപോലെ ശ്രദ്ധിക്കാറുണ്ട്‌. എങ്കിലും മനസ്സിന്‌ അടുപ്പം തോന്നുന്നത്‌ നാടന്‍ തനിമയുള്ള പെണ്‍കുട്ടികളോടാണ്‌.
സ്‌ത്രീകളുടെ വസ്‌ത്രധാരണം മോശമാണെങ്കില്‍ അത്‌ പുരുഷന്മാര്‍ക്ക്‌ കമന്റടിക്കാനുള്ള കാരണമായി മാറും. ഞാന്‍ പഠിച്ച കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും സൗന്ദര്യ സങ്കല്‌പങ്ങളും ഒരുപാട്‌ മാറിയിരിക്കുന്നു. ഇപ്പോള്‍ അവരുടെ റോള്‍മോഡലുകളാവുന്നത്‌ സെലിബ്രിറ്റികളാണ്‌.
വളരെ ഒതുങ്ങിക്കൂടിയിരുന്ന ഒരു സാഹചര്യത്തില്‍ നിന്ന്‌ ശരിക്കും ഫ്രീക്ക്‌ ഔട്ട്‌ എന്ന രീതിയായി. ഒരുപരിധിവരെ അങ്ങനെയാകണം.എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീ കള്‍ മോഡേണ്‍ ചിന്താഗതിയിലേക്ക്‌ പോക്കോണ്ടിരിക്കുന്നു.
 മറ്റുള്ളവരെക്കൊണ്ട്‌ "അയ്യേ" എന്നു പറയിപ്പിക്കാത്ത ഡ്രസിംഗ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നു. തീരെ നാടനാകുന്നത്‌ ഇഷ്‌ടമല്ല. എന്നാല്‍ അള്‍ട്രാ മോഡേണായി വര്‍ഗറാകുന്നതിനോട്‌ താത്‌പര്യമില്ല.
തീരെ ചേരാത്ത വേഷം ധരിച്ച്‌ മറ്റുള്ളവര്‍ക്ക്‌ കമന്റടിക്കാനുള്ള അവസരമുണ്ടാക്കാറില്ല. മോശമാവാത്ത മോഡേണ്‍ ഡ്രസ്സിംഗിനെ ഞാനും സ്വാഗതം ചെയ്യാറുണ്ട്‌.
വീട്ടമ്മയായാലും സെലിബ്രിറ്റിയായാലും ഉദ്യോഗസ്‌ഥകളായാലും 30 വയസ്സിനു ശേഷം ബ്യൂട്ടിപാര്‍ലറുകള്‍ ആശ്രയിക്കുന്നത്‌ നല്ലതാണ്‌. ഈ പ്രായത്തിലുള്ള സൗന്ദര്യം ആത്മവിശ്വാസം കൂട്ടും. ഏതു പ്രായത്തിലും സ്‌ത്രീകള്‍ സൗന്ദര്യം ആസ്വദിക്കുകയും സംരക്ഷിക്കുകയും ചെയ്യണം.
പണ്ടത്തേതിനെ അപേക്ഷിച്ച്‌ പെണ്‍കുട്ടികളേക്കാളേറെ ആണ്‍കുട്ടികള്‍ ബ്യൂട്ടിപാര്‍ലറുകള്‍ ആശ്രയിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനു വേണ്ടി സമയം ചെലവഴിക്കാന്‍ അവര്‍ക്ക്‌ യാതൊരു നാണക്കേടുമില്ല.
സെലിബ്രിറ്റിയാണെങ്കില്‍ സൗന്ദര്യത്തിന്‌ ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത്‌ കരിയറിന്‌ ഉപകാരമാണ്‌. പൊതുവേ സ്‌ത്രീകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത്‌ കുറവാണ്‌. പ്രായഭേദമന്യേ സ്‌ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
പണ്ടത്തെ സ്‌ത്രീകള്‍ ആഹാരം കഴിക്കുന്നതു കൊണ്ട്‌ മാത്രം ആരോഗ്യം കിട്ടിയവരല്ല. അവരുടെ വീട്ടിലെ ജോലികള്‍ ഒരുപരിധി വരെ വ്യായാമമാകാറുണ്ട്‌. ആ വ്യായാമം ലഭിക്കാത്തതു കൊണ്ട്‌ ഇപ്പോഴത്തെ സ്‌ത്രീകള്‍ കൂടുതലായി ഹെല്‍ത്ത്‌ സെന്ററിനെ ആശ്രയിക്കുന്നു.
എന്റെ ചെറുപ്പത്തില്‍ ഞാനും കുടുംബവുമൊക്കെ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ചിരുന്നത്‌ വളരെ കുറവായിരുന്നു. പക്ഷേ എന്റെ മകന്‌ വീട്ടിലെ ഭക്ഷണത്തേക്കാളേറെയിഷ്‌ടം ബേക്കറി പലഹാരങ്ങളാണ്‌. ജങ്ക്‌ ഫുഡിനെ ആശ്രയിക്കുന്നതും ഒരുപരിധി വരെ ശാരീരികാരോഗ്യത്തിന്‌ പ്രശ്‌നമാകാറുണ്ട്‌. ഫാസ്‌റ്റ് ഫുഡ്‌ സമ്പ്രദായം ജീവിതത്തിലും ഫാസ്‌റ്റായി ദോഷമുണ്ടാക്കും.
ഒരുപരിധിവരെ സ്‌ത്രീ സ്വാതന്ത്ര്യം നല്ലതാണ്‌. പക്ഷേ ഒരു ഫെമിനിസ്‌റ്റ് ചിന്താഗതിയോടെ അത്‌ ദുരുപയോഗം ചെയ്യുന്ന സ്‌ത്രീകളുമുണ്ട്‌. അത്‌ ചെയ്യാതിരിക്കാന്‍ സ്‌ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരണശേഷി കൂടിയിട്ടുള്ളതു കൊണ്ട്‌ സ്‌ത്രീകള്‍ ഇപ്പോള്‍ എന്തു കണ്ടാലും പ്രതികരിക്കും. വലിയ പ്രതികരണങ്ങള്‍ കുടുംബവുമായി ആലോചിച്ചെടുക്കുന്നതാണ്‌ നല്ലത്‌.
സ്‌ത്രീയും പുരുഷനും രണ്ടു ധ്രുവങ്ങളില്‍ കഴിയുന്നവരാണ്‌. ചിന്തകളിലും പ്രവര്‍ത്തികളിലുമൊക്കെ ഒരുപാട്‌ അന്തരങ്ങള്‍ അവര്‍ തമ്മിലുണ്ട്‌. ദൈവമാകാന്‍ കഴിയാത്തതു കൊണ്ടു രണ്ടു കൂട്ടര്‍ക്കും നെഗറ്റീവും പോസിറ്റീവുമുണ്ട്‌.
പുരുഷന്മാരെപ്പോഴും തീരുമാനമെടുക്കുന്നത്‌ വളരെ എളുപ്പമാണ്‌. സ്‌ത്രീകള്‍ വളരെ ചിന്തിച്ചേ ഒരു തീരുമാനമെടുക്കൂ. ഒരു ചെറിയ കാര്യമാണെങ്കിലും അതിനെക്കുറിച്ച്‌ ചിന്തിച്ചു കൊണ്ടേയിരിക്കും. അത്‌ ഒരു പരിധിവരെ ദോഷവും ഗുണവുമാണ്‌.
നിരവധി റോളുകള്‍ ഒരുമിച്ചു ചെയ്യാന്‍ സ്‌ത്രീകള്‍ക്കാണ്‌ കഴിയുന്നത്‌. എത്ര ജന്മം കഴിഞ്ഞാലും സ്‌ത്രീയായി ജനിക്കാനാണ്‌ എനിക്കിഷ്‌ടം. എന്നെ സംബന്ധിച്ച്‌ സ്‌ത്രീയായി ജനിച്ചത്‌ നൂറ്റിയൊന്നു ശതമാനം എന്റെ ഭാഗ്യമായിക്കാണുന്നു. പുരുഷന്റെ വിജയത്തിനു പിന്നില്‍ സ്‌ത്രീയുണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിന്റെ വിളക്കും സ്‌ത്രീ തന്നെയാണ്‌. മക്കളുടെ ജീവിതത്തിലെ പ്രധാന സ്വാധീനം അമ്മമാരാണ്‌. ജോലിത്തിരക്കുള്ള സ്‌ത്രീകള്‍ക്ക്‌ കുടുംബജീവിതം കുറച്ച്‌ മിസ്സ്‌ ചെയ്യാറുണ്ട്‌. എങ്കിലും അതിനിടയിലും കുടുംബജീവിതം നല്ല പ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ കഴിയണം.
സമൂഹത്തിന്‌ സ്‌ത്രീകളോടുള്ള കാഴ്‌ചപ്പാടുകള്‍ മാറിയിട്ടുണ്ട്‌. ആ മാറ്റം കൊണ്ടാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ സ്വാതന്ത്ര്യം കൂടിയത്‌. പക്ഷേ പെണ്‍കുട്ടികള്‍ പലപ്പോഴും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. ആ സാഹചര്യം ആണ്‍കുട്ടികള്‍ മുതലെടുത്ത്‌ പിന്നീട്‌ പല പ്രശ്‌നങ്ങളുണ്ടാകാറുണ്ട്‌.
പെണ്‍കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളും അക്രമങ്ങളും കൂടിയിട്ടുണ്ട്‌. പക്ഷേ പലപ്പോഴും അതില്‍ സ്‌ത്രീകളും കുറ്റക്കാരാകാറുണ്ട്‌. രണ്ടു കൈയും കൂടി കൂട്ടിയടിച്ചാലല്ലേ ശബ്‌ദം കേള്‍ക്കൂ. പ്രതികരണശേഷി സ്‌ത്രീകള്‍ക്ക്‌ പണ്ടത്തേതിനെ അപേക്ഷിച്ച്‌ കൂടിയിട്ടുണ്ട്‌. പക്ഷേ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ അതിര്‍വരമ്പുകളിടാന്‍ അവര്‍ മറക്കുന്നു. ജീവിതത്തിലേക്കെത്തുന്ന പുതിയ റിലേഷനെ എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ വലിയ വീഴ്‌ചകള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രതികരിക്കാന്‍ ചിലപ്പോഴൊക്കെ മടി കാണിക്കാറുണ്ട്‌. അത്‌ മാറ്റണമെന്ന്‌ തോന്നിയിട്ടുണ്ട്‌.എല്ലാ കുട്ടികളും വളരെ ചെറുപ്പത്തില്‍ തന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു. അഞ്ചു വയസ്സുള്ള എന്റെ മകന്‍ പോലും ഗൂഗിളില്‍ സംശയം തീര്‍ക്കാറുണ്ട്‌. അത്രയും പുരോഗമിച്ച സമൂഹമായതു കൊണ്ട്‌ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
അച്‌ഛനമ്മമാര്‍ മക്കളെ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം. എന്തു തിരക്കിനിടയിലും അവര്‍ക്ക്‌ വേണ്ടി സമയം കണ്ടെത്തണം. വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലായതു കൊണ്ട്‌ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി നിയന്ത്രണത്തോടെയും സ്‌നേഹത്തോടെയും കുട്ടികളെ വളര്‍ത്തേണ്ടത്‌ അമ്മമാരാണ്‌.
കുടുംബത്തില്‍ നിന്ന്‌ നല്ല പിന്തുണയുണ്ടെങ്കിലേ സ്‌ത്രീകള്‍ക്ക്‌ ഏതൊരു മേഖലയിലും പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ചെറുപ്പത്തില്‍ കുട്ടികള്‍ക്കുള്ള കലാവാസന പ്രോത്സാഹിപ്പിക്കുന്നത്‌ കുടുംബമാണ്‌. അവരത്‌ അവഗണിക്കുകയാണെങ്കില്‍ ഒരിക്കലും ഒരു കുട്ടിക്കും ഒരു രംഗത്തും തിളങ്ങാന്‍ കഴിയില്ല.
സംഗീതത്തോട്‌ താത്‌പര്യമുണ്ടെന്ന്‌ കണ്ടിട്ട്‌ കര്‍ണാടക സംഗീതം പഠിപ്പിച്ചത്‌ എന്റെ അച്‌ഛനുമമ്മയുമാണ്‌. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതിനെ വളര്‍ത്താനുള്ള അവസരം അവരെനിക്ക്‌ ഒരുക്കിത്തന്നു. അന്നുമുതല്‍ ഇന്നുവരെ കുടുംബമെനിക്ക്‌ പിന്തുണയായിട്ടുണ്ട്‌.
ഒരു പെണ്‍കുട്ടിക്ക്‌ കുടുംബപിന്തുണയില്ലാതെ ഒരു രംഗത്തും ശോഭിക്കാന്‍ കഴിയില്ല. ജീവിതം എങ്ങുമെത്താതെ പെണ്‍കുട്ടികള്‍ നില്‍ക്കുന്നത്‌ കുടുംബപിന്തുണ കിട്ടാത്തതു കൊണ്ടാണ്‌. ഞാനാണെങ്കില്‍ പഠിക്കുന്ന സമയത്തു തന്നെ അവതരണരംഗത്തേക്ക്‌ വന്നിരുന്നു. അന്നും കുടുംബത്തില്‍ നിന്ന്‌ നല്ല പ്രോത്സാഹനം കിട്ടി.
പരസ്‌പരം അറിഞ്ഞ്‌ മൂന്നു വര്‍ഷത്തോളം പ്രണയിച്ചാണ്‌ ഞാന്‍ ശ്യാമിനെ വിവാഹം കഴിക്കുന്നത്‌. ഡിഗ്രി ആദ്യവര്‍ഷം സൗഹൃദത്തില്‍ തുടങ്ങിയ പ്രണയം നന്നായി ആസ്വദിക്കാന്‍ ഞങ്ങള്‍ക്ക്‌ സമയം കിട്ടിയിരുന്നു. നന്നായി മനസ്സിലാക്കുന്ന ഒരാള്‍ ജീവിതപങ്കാളിയാകുന്നതും സ്‌ത്രീകളുടെ ഉയര്‍ച്ചയ്‌ക്ക് കാരണമാകും.
ശ്യാം സംഗീതം ആസ്വദിക്കുന്ന വ്യക്‌തിയായതു കൊണ്ടാണ്‌ അശ്വാരൂഡന്‍ എന്ന സിനിമയില്‍ ആദ്യമായി പാടാന്‍ കഴിഞ്ഞത്‌. വിവാഹശേഷം രണ്ടു കുടുംബങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ്‌ ഞാന്‍ ഈ രംഗത്ത്‌ സജീവമായി നില്‍ക്കുന്നത്‌.
സൗഹൃദങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. നന്നായി സംസാരിക്കുന്നയാളുകളോടാണിഷ്‌ടം. നല്ല രീതിയില്‍ വിമര്‍ശിക്കുന്നത്‌ എപ്പോഴും സുഹൃത്തുക്കളാണ്‌. നേരിട്ട്‌ വിമര്‍ശിക്കുന്നവരാണ്‌ യഥാര്‍ത്ഥ സുഹൃത്തുക്കള്‍.
മറ്റുള്ളവര്‍ക്ക്‌ പോസിറ്റീവ്‌ എനര്‍ജി കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടെന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കാതെ വളരെ പ്ലെസന്റായി പെരുമാറാറുണ്ട്‌.
{[['']]}

Arab Funny Comedy Video ഈ അറബീയ്ക് പററീയ അബധ്ദം കാണൂകാ....!!!!ചിരിക്കാനുള്ള വകയുണ്ട്...!!!!!!

Kerala tv show and news
{[['']]}

അറബി കുതിരപുറത്തു കയറാ൯ പെടാപാട്ട്ു കാണൂക........ചിരിക്കാനുള്ള വകയുണ്ട്...!!!!!!!!!

Kerala tv show and news
{[['']]}

സൌദിയില്‍ വൈറലായ വീഡീയോ " """""ജവാസാത് വരുന്നൂ ഒടീയ്കോ.....""""""" 3 MILLION VIEWERS!!!!!!!!

Kerala tv show and news

{[['']]}

Experts demolish exactly half a tower block !!!!!!!അവസാനം എന്ത് സംഭവീക്കും........കാണൂക...

Kerala tv show and news
{[['']]}

Amazingly Vivid Dino Illustrations Reveal a Brutal Prehistoric World!!!!ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി ഇങ്ങനെയായിരുന്നു

Kerala tv show and newsലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി എങ്ങനെയായിരുന്നു? ദിനോസറുകളും മറ്റ് പടുകൂറ്റന്‍ ജീവികളുമുള്ള ചരിത്രാതീത കാലത്തെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം കുഴക്കുന്ന ചോദ്യമാണ് ഇത്. എല്ലാ കാലത്തെയും കലാകാരന്‍മാര്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ള ആ ചോദ്യത്തിന് പുതിയ ഒരുത്തരം കൂടി വന്നിരിക്കുന്നു. 

The Paleoart of Julius Csotonyi എന്നു പേരിട്ട ആ പുസ്തകം അടുത്ത മാസം മെയ് 20ന് പുറത്തിറങ്ങും. ചരിത്രാതീത കാലത്തെ ജീവി വര്‍ഗങ്ങളുടെ അതിമനോഹരമായ രേഖാ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍ നിറയെ.

ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും മ്യൂസിയങ്ങളിലും നിരവധി കാലം പ്രവര്‍ത്തിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്ത പ്രശസ്ത ഇല്ലസ്ട്രേറ്റര്‍ ജൂലിയസ് സെറ്റോനി വരച്ച ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. മൈക്രോ ബയോളജിയില്‍ പി.എച്ച്.ഡി നേടിയശേഷം ഗവേഷണത്തിലും ചിത്രരചനയിലും മുഴുകിയ അദ്ദേഹത്തിന്റെ ഏറെ വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ പുസ്തകം.

കാണാം, ആ കാലം. ആ ജീവികള്‍:




 





{[['']]}

ബൈക്കിൽ സഞ്ചരിച്ച കുടുംബത്തെ എസ്.ഐ പൊലീസ് ജീപ്പു കൊണ്ട് ഇടിച്ചു വീഴ്‌ത്തി മർദ്ദിച്ചു !!!!!!


ആലുവ: ബൈക്കിൽ സഞ്ചരിച്ച കുടുംബത്തെ മദ്യലഹരിയിൽ  എസ്.ഐ പൊലീസ് ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്‌ത്തിയ ശേഷം മർദ്ദിച്ചതായി പരാതി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രദീപിനെതിരെ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി കരിയാട്പറമ്പ് വീട്ടിൽ രാജേഷാണ് പരാതി നൽകിയത്. പരിക്കേറ്റ രാജേഷ് (30), ഭാര്യ നീതു (24), മകൾ ശ്രീഭദ്ര (3) എന്നിവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.
ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ അത്താണ് കാംകോയ്‌ക്ക്  സമീപമായിരുന്നു സംഭവം. രാജേഷും കുടുംബവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ  കൈ കാണിച്ചിട്ടും  നിറുത്താതിരുന്നതിനാൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ   നിറുത്താനാവശ്യപ്പെട്ടില്ലെന്നും ജീപ്പിടിച്ച് വീഴ്‌ത്തിയ ശേഷം 'നീയെന്തടാ കൈകാണിച്ചിട്ടും നിറുത്താത്തത്" എന്ന് ചോദിച്ച്  കരണത്തടിക്കുകയായിരുന്നെന്നും രാജേഷ് പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന്  എസ്.ഐ ചോദിച്ചപ്പോൾ, വൈദ്യപരിശോധന നടത്താമെന്നറിയിച്ചപ്പോൾ വീണ്ടും മർദ്ദിച്ചു. തടയാൻ വന്ന ഭാര്യയെ തള്ളി വീഴ്‌ത്തി. ഇതിനിടെ കുട്ടിക്കും പരിക്കേറ്റു. സംഭവം കണ്ട് നാട്ടുകാർ കൂടിയതോടെ നീതുവിന്റെ പഴ്സും കുട്ടിയുടെ വസ്ത്രങ്ങളും ഇരുന്ന ബൈക്കുമായി എ.എസ്.ഐ രക്ഷപ്പെട്ടു. പ്രകോപിതരായ നാട്ടുകാർ പൊലീസ് ജീപ്പിന്റെ ചില്ല്  അടിച്ചുടച്ചു.
അടുത്തിടെ ഹെൽമറ്റ് പരിശോധനയുടെ മറവിൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് ലിജുവിനെ മർദ്ദിച്ച സംഭവത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ചെങ്ങമനാട് സ്റ്റേഷനിലെത്തിയതാണ് ആരോപണവിധേയനായ എസ്.ഐ പ്രദീപ്.
നെടുമ്പാശേരി സ്റ്റേഷന്റെ പരിധിയിലാണ്  സംഭവം നടന്ന സ്ഥലം.
മദ്യപിച്ച് അപകടകരമായ വിധം വാഹനമോടിക്കുന്നതു കണ്ടാണ് കൈകാണിച്ചത്. ഇവരെ പിന്തുടർന്ന് പിടികൂടിയെങ്കിലും ആരെയും മർദ്ദിച്ചിട്ടില്ല. സ്‌കൂട്ടർ മറിഞ്ഞ് കുടുംബം നിലത്തു വീഴുകയായിരുന്നെന്നും ചെങ്ങമനാട് പൊലീസ് അറിയിച്ചു. ജീപ്പിന്റെ ഗ്‌ളാസ് തകർത്തവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ദിലീപ് കപ്രശേരി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ. ഗോപി എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
{[['']]}

ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യു AND അനുശാന്തിക്കും അവസാനം എന്ത് സംഭവീക്കും........


നിനോ മാത്യുവും അനുശാന്തിയും Sajan chirayinkeezhu official's photo.
Sajan chirayinkeezhu official's photo.Kerala tv show and news



ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി നിനോ മാത്യു വിനെ ആലംകോട്ടേ കൊല നടത്തിയ വീട്ടിൽഎത്തിച്ചു തെളിവ് എടുപ്പ് നടത്തി , അത് ആറ്റിങ്ങൽ പോലീസിനെ സംബധിച്ച് കടുത്ത വെ...ല്ലുവിളി തന്നെ ആയിരുന്നു നിനോ മാത്യു വിനെ കൊണ്ട് വരുന്നു എന്നറിഞ്ഞു ദൂരെ ദേശത്ത് ഉള്ളവർ പോലും അവിടെ എത്തിയിരുന്നു മണിക്കൂറുകൾക്കു മുൻപേ ജനനിപിടം അവസാനം നൂറുകണക്കിന് പോലീസ് എത്തി സമീപത്തെ വീടിനു മുകളിൽ ഉള്ളവരെ വരെ ഒഴിപ്പ്ച്ച ശേഷം ആണ് പ്രതിയെ കൊണ്ട് വന്നു തെളിവെടുത്തത്
മണിക്കൂറുകൾ നീണ്ട പിരി മുരുക്കത്തിനു ശേഷം പ്രേശ്നമില്ലതെയാണ് പോലീസ് തിരികെ കൊണ്ട് പോയത് ,
എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി?
ആറ്റിങ്ങലില്‍ ഭാര്യാ കാമുകന്‍ വീടുകയറി വെട്ടിയതോടെ ശരാശരി മലയാളി ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരോട്‌ ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി? ഈ ചോദ്യം തമാശയായി പോലും ചോദിക്കാന്‍ ധൈര്യമില്ലാത്ത ഭര്‍ത്താക്കന്‍മാര്‍ മനസിലെങ്കിലും ഇത്‌ ചോദിച്ചിരിക്കും തീര്‍ച്ച. എന്നാല്‍ ഭാര്യമാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഭര്‍ത്താക്കന്‍മാരോടും ഇതേ ചോദ്യം ചോദിക്കുന്ന ഭാര്യമാരും കുറവല്ല.

ഈ ചോദ്യം തമാശയാണെങ്കിലും മലയാളി ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ ഇടയിലെ ഒരു നീറുന്ന പ്രശ്‌നം തന്നെയാണ്‌ ഈ ആഫ്‌റ്റര്‍ ലൗ. ആറ്റിങ്ങല്‍ സംഭവത്തോടെയാണ്‌ മലയാളികളുടെ ഒരു സ്വകാര്യമായ ഇഷ്‌ടത്തിനെപ്പറ്റി എല്ലാവരും സ്വയം ചിന്തിച്ചു പോയത്‌. വിവാഹ ശേഷം മറ്റൊരു അന്യ പുരുഷനെ സ്വപ്‌നം കാണരു
ത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്നത്‌ നാട്ടു നടപ്പാണെങ്കിലും അതെത്ര പേര്‍ക്ക്‌ പാലിക്കാന്‍ കഴിയുന്നു എന്നത്‌ ഒരു ചോദ്യമായി നില്‍ക്കുന്നു. കാണരുത്‌ എന്നത്‌ ഫേസ്‌ ബുക്കില്‍ കാണണം എന്നതായി. കേള്‍ക്കരുത്‌ എന്നത്‌ അസമയത്ത്‌ ഫോണ്‍ വിളിക്കണം എന്നായി. മിണ്ടരുത്‌ എന്നത്‌ ചാറ്റ്‌ ചെയ്യണം എന്നായി.



എത്ര ആത്മാര്‍ത്ഥമായി പ്രണയിച്ച്‌ വിവാഹം കഴിച്ചാലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ജീവിത പ്രാരാബ്‌ദ്ധത്തോടടുക്കുമ്പോള്‍ ഈ വിവാഹം വേണ്ടിയിരുന്നോ എന്ന്‌ ചിന്തിക്കുന്നവരാ അധികവും. അറേഞ്ച്‌ മാരീജുകാരും ഇതില്‍ നിന്നും വിഭിന്നമല്ല.

വിവാഹ ശേഷം മറ്റൊരാളോട്‌ തോന്നുന്ന ഒരിഷ്‌ടം എന്നത്‌ ഒരു സത്യം തന്നെയാണ്‌. പക്വതയില്ലാത്ത അവസ്ഥയില്‍ വിവാഹം കഴിച്ച്‌ സ്‌നേഹത്തിന്റെ ആഴം എവിടയോ നഷ്‌ടമാകുമ്പോള്‍ മറ്റൊരാളില്‍ അത്‌ കാണുമ്പോള്‍ അതില്‍ വീഴുന്നവര്‍ നിരവധിയാണ്‌. ആ ഇഷ്‌ടം പ്രേമമെന്ന്‌ വ്യാഖ്യാനിച്ചുകൂട എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അതൊരു വൈകാരികമായ അടുപ്പമാണ്‌.

വിവാഹ ശേഷമുള്ള 99 ശതമാനം പേരും മനസാലെങ്കിലും മറ്റൊരാളെ പ്രേമിക്കുന്നു എന്നതാണ്‌ സത്യം. കാരണം വിവാഹം എന്നത്‌ മറ്റൊരാളുമായുള്ള കൂട്ടിയോജിപ്പിക്കലാണ്‌. പലപ്പോഴും മനസ്‌ ആ കൂട്ടിയോജിപ്പിക്കലില്‍ നിന്നും ക്രമേണ അകലുന്നു. ആ ഇഷ്‌ടം മറ്റൊരാളിലേക്ക്‌ മാറുന്നു. എന്നു കരുതി തന്റെ പങ്കാളിയെ പൂര്‍ണമായും തള്ളാനും ഇവര്‍ ഒരുക്കമല്ല.

ഈ 99 ശതമാനത്തില്‍പ്പെടാത്ത ഒരു ശതമാനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവന്‍ വന്നാല്‍ ഭാഗ്യം.

ഇതില്‍ നിശബ്‌ദ പ്രണയം തൊട്ട്‌ വാത്സ്യായന പ്രണയം വരെയുണ്ട്‌. ഈ വരുന്ന മഹാഭൂരിപക്ഷം പേരില്‍ ഒരു ചെറിയ ശതമാനം പേര്‍ മാത്രമാണ്‌ പരസ്‌പരം തുറന്ന്‌ പറഞ്ഞ്‌ പ്രേമിക്കുന്നത്‌. അതില്‍തന്നെ കുടുംബ ബന്ധത്തിന്‌ കോട്ടം തട്ടാതെ ഈ പ്രേമ ബന്ധങ്ങള്‍ കൊണ്ടു പോകാനാണ്‌ പലര്‍ക്കും താല്‍പര്യം. എല്ലാ ദു:ഖത്തില്‍ നിന്നും ഒരു താല്‍ക്കാലിക ആശ്വാസം. ചിലര്‍ നയന സുഖം കൊണ്ട്‌ തൃപ്‌തിയടയുന്നു. ചിലരാകട്ടെ ശബ്‌ദം കൊണ്ട്‌ തൃപ്‌തിയടയുന്നു. അവര്‍ ഫോണ്‍ വിളികളിലൂടെ സായൂജ്യം കണ്ടെത്തി, അവസാനം കൈയ്യോടെ പങ്കാളി പിടി കൂടുന്നതോടെ കൊട്ടിക്കലാശമാകും. എന്നാല്‍ ഈ ബന്ധം കിടപ്പറയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നവരും കുറവല്ല.



ഇങ്ങനെ വിവാഹ ശേഷമുള്ള പ്രണയം പല വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും ഇണപിരിഞ്ഞു കിടക്കുന്നു. ഇതില്‍ ജോലിയുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലെങ്കിലും ജോലി സ്ഥലങ്ങളില്‍ ഇതിനുള്ള സാഹചര്യം വളരെ കൂടുതലാണെന്നു മാത്രം. തന്റെ പങ്കാളിയോടൊപ്പം കഴിയുന്നതിനെക്കാളും എത്രയോ ഇരട്ടി സമയമാണ്‌ ആരാധിക്കുന്ന ആളിനോടൊപ്പം ഇരിക്കാന്‍ കഴിയുന്നത്‌.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger