Movie :
Recent Movies

kerala home tv show and news

RIMY TOMY KILUKKAM RIMY TOMY KILUKKAM റീമ്മീ ടോമ്മീ രസകരമായ......കോമഡീ കാണൂ.....

Kerala tv show and news
{[['']]}

Truck drowns into ATTABAD (Gojal Hunza) Lake Pakisthan പാകിസ്ഥാനില്‍ ഒരു ട്രക്ക് മുങ്ങുന്ന വീഡിയോ കാണുക

Kerala tv show and news
{[['']]}

കാള പെറ്റു എന്നാ പാടെ പാല് കറക്കാൻ അകിടിൻ ചുവട്ടിലേക്ക് പാത്രവുമെടുത്തു ഓടുകയല്ല ചെയ്യേണ്ടത്.ഇത് ഷെയര്‍ ചെയ്യൂ...

Kerala tv show and newsഇന്നു വിവാദപരമായ പല സ്റ്റാറ്റസുകളും സൗദി ഭരണക്കൂടത്തിനെതിരെ കണ്ടു, ഇന്നലത്തെ പുതിയ നിയമത്തിനെതിരെ .

രാമനെന്നുപേരുള്ളവരെ നാട് കടത്തും ,ആലീസെന്നു പേരുള്ള സ്ത്രീകള്ക്ക് വിസ കൊടുക്കില്ല എന്നൊക്കെ പറഞ്ഞു എന്തോക്കെ പുകിലായിരുന്നു .
51 പേരുകൾ ഉധ്യെഷിച്ചുള്ള ചില വിവാദപരമായ പ്രസ്താവനകൾ .
ഇതിന്റെ യാഥാർത്ഥ്യം എന്തന്നാൽ സൌദിയിൽ ജനിക്കുന്ന അവിടുത്തെ പൗരൻമാരുടെ കുട്ടികള്ക്ക് ഈ പറഞ്ഞ 51 പേരുകൾ നല്കാൻ പാടില്ല എന്നാണ് പുതിയ നിയമം .
അല്ലാതെ രാമെന്നു പേരുള്ള ആളുകളെ നാടുകടത്തുകയോ,ആലീസെന്നു പേരുള്ളവരുടെ വിസ പുതുക്കാതിരിക്കുകയോ ,വിസ അനുവതിക്കാതിരിക്കുകയോ അല്ല ഓണ്‍ലൈൻ വിപ്ളവകാരികളെ ...
കാള പെറ്റു എന്നാ പാടെ പാല് കറക്കാൻ അകിടിൻ ചുവട്ടിലേക്ക് പാത്രവുമെടുത്തു ഓടുകയല്ല ചെയ്യേണ്ടത്.ഇത് ഷെയര്‍ ചെയ്യൂ....തെറ്റിദ്ധാരണ ഉള്ളവര്‍ക്ക് അത് മാറി കിട്ടാന്‍ സഹായമാകും....THEN LIKE THIS PAGE FOR MORE UPDETE;https://www.facebook.com/lulustaff007
 —
{[['']]}

പെരുമ്പാമ്പ് വളര്‍ത്തു നായയെ ചങ്ങലയടക്കം വിഴുങ്ങി. ചിത്രങ്ങള്‍ കാണുക.

Kerala tv show and news
ലണ്ടന്‍: പെരുമ്പാമ്പ് വളര്‍ത്തു നായയെ ചങ്ങലയടക്കം വിഴുങ്ങി. ന്യൂസൌത്ത് വെയില്‍സിലാണ് 50 വയസോളം പ്രായമുള്ള പെരുമ്പാമ്പ് വളര്‍ത്തുനായയെ ചങ്ങലയടക്കം വിഴുങ്ങിയത്. നായയുടെ ഉടമസ്ഥ രാവിലെ കൂട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ നായയ്ക്ക് പകരം 2.5 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെയാണ് കണ്ടത്. നായയുടെ ചങ്ങല വായില്‍ കുടുങ്ങി അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഒടുവില്‍ ഈ സ്ത്രീ വന്യജീവി സങ്കേതത്തില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പെരുമ്പാമ്പിനെ നായയുടെ കൂട്ടില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. 
                       പെരുമ്പാമ്പിനെ മയക്കിക്കിടത്തി ഓപ്പറേഷന്‍ ചെയ്ത നായയെയും ചങ്ങലയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍. തന്റെ വളര്‍ത്തുനായയായ ചിഹ്വാഹയെ പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ ദുഖത്തില്‍ കഴിയുകയാണ് ഇപ്പോള്‍ വീട്ടമ്മ.
{[['']]}

സ്റ്റീഫൻ ദേവസിയും ബിബിനും ചേർന്നപ്പോൾ

Kerala tv show and news
{[['']]}

രാത്രീ പൊന്ന് തേന്ന് പാലെ തേന്നെ.... കൂടെ കെട്ക്കാ൯ വാടീ...... കോമഡീയുടെ മാലപടക്കം.....വീഡീയോ........

Kerala tv show and news
{[['']]}

ഗള്‍ഫിലുള്ളഭര്‍ത്താവിന്ഭാര്യയുടെഒരുകത്ത്‌പാട്ട്

{[['']]}

മമതയില്ലാത്ത രോഗത്തെ തോല്പിച്ച്...






















രണ്ടു വട്ടം തന്നെ പതിയിരുന്നു പിടിച്ച രോഗത്തെ ചെറുത്തു തോല്‍പ്പിച്ച് മംമ്ത വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ അത് സമാനതകളില്ലാത്ത ഒരു തിരിച്ചുവരവിന്റെ കഥയാവുന്നു


റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വിടാനുള്ള കരച്ചിലായിരുന്നു അത്. നന്നായി കരഞ്ഞു. ഇനി ഞാന്‍ കരയില്ലെന്നും എത്ര കഷ്ടപ്പെട്ടിട്ടായാലും ചികിത്സ പൂര്‍ത്തിയാക്കുമെന്നും അമ്മയ്ക്ക് വാക്കു കൊടുത്തു. വല്ലാത്തൊരു വാശിയായിരുന്നു. എന്തിനേയും നേരിടാനുള്ള കരുത്ത്...


കാലത്തിന്റെ കണ്ണു പൊത്തിക്കളിയ്ക്കിടെ, ജീവിതത്തില്‍ ഇരുളും വെളിച്ചവും മാറി മാറി വരുമ്പോഴും മംമ്തയുടെ മനസ്സ് ശാന്തമാണ്. നിശ്ചയദാര്‍ഢ്യത്താല്‍ തനിക്കു നേരെ വരുന്ന പ്രതിസന്ധികളെയെല്ലാം അതിജീവിക്കുകയാണ് മംമ്ത. 
ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രണ്ടാം തവണയാണ് മംമ്തയ്ക്കു മാറിനില്‍ക്കേണ്ടി വരുന്നത്. എപ്പോഴോ ശരീരത്തില്‍ കയറിയ കാന്‍സര്‍ തന്റെ രണ്ടാംഭാവം പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു അത്. അപ്പോഴും കീഴടങ്ങില്ലെന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ആ മനസ്സ് മന്ത്രിച്ചു. Kerala tv show and news
{[['']]}

പ്ലാസ്റ്റികിനെ ഡീസലോ അല്ലെങ്കില്‍ പാചക വാതകമോ പോലെ ഒരു ഇന്ധനമാക്കി മാറ്റാവുന്ന ഒരു മെഷീന്‍



















Kerala tv show and newsഈ കണ്ടു പിടുത്തം ലോകത്തെ മാറ്റി മറിക്കുന്ന ഒന്നായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട തന്നെ. പ്ലാസ്റ്റികിനെ ഡീസലോ അല്ലെങ്കില്‍ പാചക വാതകമോ പോലെ ഒരു ഇന്ധനമാക്കി മാറ്റാവുന്ന ഒരു മെഷീന്‍ ആണ് ചെന്നൈ സ്വദേശിനിയായ ഒരു യുവതി രൂപപ്പെടുത്തിയിരിക്കുന്നത്. നീണ്ട 3 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ത്യാഗരാജന്‍ എന്ന യുവതി ഈ മെഷീനുമായി വന്നിരിക്കുന്നത്. ഇപ്പോള്‍ ഈ മെഷീന്റെ പേറ്റന്റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് നമ്മുടെയെല്ലാം ജീവിതം മാറ്റി മറിക്കുന്ന കണ്ടു പിടുത്തം നടത്തിയ ഈ യുവതി. പൈറോ പ്ലാന്റ് എന്നാണ് അവള്‍ ഈ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. നമ്മുടെ കുടിവെള്ള ബോട്ടിലുകള്‍ ഒഴികെയുള്ള ഏതു പ്ലാസ്റ്റിക്‌ വേസ്റ്റും ഈ യുവതി നിര്‍മ്മിച്ച ചേംബറില്‍ ഇട്ട് ഓക്സിജന്റെ അഭാവത്തില്‍ ക്രോമിയം മൈക്രോ ബാന്‍ഡ് ഹീറ്ററില്‍ 350oC ക്കും 375oC ഇടയില്‍ ചൂടാക്കിയാല്‍ ഈ പ്ലാസ്റ്റിക്‌ ഒരു ഗ്യാസ് ആയി മാറുകയും അതിനെ രണ്ടു സൈഡിലും വാട്ടര്‍ കൂളന്റ് കൊയിലുകള്‍ ഉള്ള മറ്റൊരു ചേംബറിലേക്ക് കടത്തി വിടുകയും ചെയ്യുന്നു. എന്തായാലും ഈ കണ്ടു പിടുത്തം ഡീസല്‍, പാചകവാതക വിളകള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ലോകത്തിനു ഒരു കൈ സഹായമായിരിക്കുകയാണ്. ഭാവിയില്‍ ഇവ വ്യാവസായികമായി തുടങ്ങുവാന്‍ യുവതിക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
{[['']]}

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.....ഇനി അറിഞ്ഞില്ലെന്ന് പറയരുത്........

Kerala tv show and newsപ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.....ഇനി അറിഞ്ഞില്ലെന്ന് പറയരുത്.....ഇത് നമ്മുടെ മന്‍ മോഹന്‍ ജിയുടെയും രാഹുല്‍ ഗാന്ധിയുയും ഔദാര്യമാണു....

വിദേശത്തു നിന്ന് വരുന്നവര്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 10ല്‍ കൂടുതല്‍ കൊണ്ടുവരുവരാന്‍ പാടില്ല... വസ്ത്രങള്‍ പത്തില്‍ കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും.അണ്ടര്‍ വെയറിന്ന് നികുതിയടപ്പിക്കുന്ന സര്‍ക്കാര്‍ ,,,ഇനിയെന്തു വേണം സന്തോഷത്തിന്ന്

മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍
............................................................

10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്കേ്ണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്ണം ഉള്പ്പെ്ടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്കതണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്ട്ട് നമ്പറും പൂരിപ്പിച്ച് നല്കിണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്പ്പെ ടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.

നിലവില്‍ പുരുഷന്മാര്ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്ക്ക്ല ഒരു ലക്ഷം രൂപയുടെയും സ്വര്ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്ക്കാടര്‍ അനുമതി നല്കിിയിരിക്കുന്നത്.
പ്രവാസികള്ക്ക് ഫോറിന്‍ കറന്സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്ക0ണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്കാന്‍ ബാധ്യസ്ഥരാണ്.

ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും

കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....

പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്ക്ക്റ വായിക്കാം..

ഗള്ഫില്‍ നിന്നെത്തുന്ന യാത്രക്കാര്ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്ക്കു നല്കേ്ണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്കേ്ണ്ടതായോ വരുന്നത്. സ്വര്ണ്ണ ക്കടത്ത് വര്ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്ശ്നമാക്കിയിരിക്കുന്നത്.

സ്വര്ണ്ണം , വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്പ്പ്ടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്ക ണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്ത്തി കള്ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്ണ്ണ വും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്ണ്ണ വും കൊണ്ടുവരാം. സ്വര്ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്ണ്ണ കട്ടിക്ക് 10 ശതമാനവും നികുതി നല്കണണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്കണം.
6 മാസം ഗള്ഫില്‍ കഴിഞ്ഞ ഒരാള്ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്ണ്ണ ത്തിന് നികുതിയും നല്ക്ണം. ഗള്ഫിനല്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്ക്കും നികുതി നല്കിണം.
ഗള്ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്ക്ക്റ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്കയണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്ദ്ദ ഉള്പ്പെലടെയുള്ളവക്ക് നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

       
    copy from https://www.facebook.com/photo.php?fbid=751321161567356&set=a.491835334182608.113773.491829107516564&type=1&theater
{[['']]}

ഇനിയും ഈ അർഹത ഇല്ലാത്ത ഗുണ്ടയെ നമ്മൾ കണ്ണൂരുകാർ ചുമക്കണോ ?

{[['']]}

സൌദി വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍.

Kerala tv show and news
ജിദ്ദ: സൌദി വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി അയ്യൂബ് ഖാന്‍ (38) എന്നയാളെയാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹൌസ് ഡ്രൈവര്‍ വിസയില്‍ ആയിരുന്നു അയ്യൂബ്  ഖാന്‍. നാട്ടിലേയ്ക്ക് എക്സിറ്റ് അടിച്ച് പോവുകയായിരുന്ന അയ്യൂബ് ഖാന് മുംബൈയിലേയ്ക്കാണ് സ്പോണ്‍സര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. എമിഗ്രേഷന്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ ടോയ് ലറ്റില്‍ പോയിവരാമെന്ന് പറയുകയും പിന്നീട് തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ അനേഷിച്ചപ്പോള്‍ ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. 
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger