Movie :
Recent Movies

kerala home tv show and news

Exciting reunion! Dog tutor waited for 8 days in front of the Hospital കാണുക, ഹൃദയസ്പര്‍ശിയായ ആ രംഗം. !!!!!

{[['']]}

വിമാനത്തിന്റെ ചക്രത്തിലിരുന്ന് യാത്ര ചെയ്ത 16കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.!!!!!!!

 വിമാനത്തിന്റെ ചിറകിലിരുന്ന് യാത്ര ചെയ്ത 16കാരൻ രക്ഷപ്പെട്ടുKerala tv show and news
കാലിഫോർണിയ: വിമാനത്തിന്റെ ചക്രത്തിലിരുന്ന് യാത്ര ചെയ്ത 16കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും ഹവായിയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ചക്രത്തിലിരുന്നാണ് കുട്ടി യാത്ര ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. 38,000 അടിയ ഉയരത്തിലെ തണുപ്പും ഓക്‌സിജന്റെ ലഭ്യതക്കുറവും അതിജീവിച്ചാണ് കുട്ടിയാത്ര ചെയ്തത്. അഞ്ചര മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടി ജീവിച്ചിരിക്കുന്നതെന്ന് എഫ്ബിഐ വക്താവ് ടോം സിമോൺ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് മൗയി വിമാനത്താവളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് തന്നെ ചോദ്യം ചെയ്ത എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് താൻ മാതാപിതാക്കളോട് വഴക്കിട്ട ശേഷം വീടുവിട്ടിറങ്ങുകയായിരുന്നുവെന്നാണ് കുട്ടി മറുപടി നൽകിയത്. കുട്ടിയുടെ പേര് വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കാലിഫോർണിയയിലെ സാൻ ജോസ് വിമാനത്താവളത്തിലെ മതിൽ ചാടിക്കടന്നതെന്ന് സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ഓഗസ്റ്റിൽ നൈജീരിയയിൽ 13കാരൻ ഇതുപോലെ വിമാനത്തിന്റെ ചക്രത്തിൽ ഏതാണ്ട് മുപ്പത് മിനിട്ടോളം യാത്ര ചെയ്തിരുന്നു. സാധാരണ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ ഓക്‌സിജന്റെ ലഭ്യതക്കുറവ് താങ്ങാനാവാതെ മരണത്തിന് കീഴടങ്ങുകയാണ് പതിവ് . അമേരിക്കയിൽ തന്നെ ഇത്തരത്തിൽ 2010ൽ ഒരു പതിനാറുകാരനും 2012ൽ മറ്റൊരാളും മരണപ്പെട്ടിരുന്നു.
{[['']]}

അനു വായിച്ചറിയുവാൻ നാടോടിയായ അമ്മയെഴുതുന്നത്, പ്രിയപെട്ട അനു,


അനു
വായിച്ചറിയുവാൻ 
നാടോടിയായ  അമ്മയെഴുതുന്നത്,

പ്രിയപെട്ട അനു,

നമുക്ക് ചുറ്റും എണ്ണമില്ലാത്ത മതഗ്രന്ഥങ്ങൾ അതിന് തോറ്റംപാടുന്ന മധ്യവർത്തികൾ.സമത്വസുന്ദര സമഭാവനകൾ പറഞ്ഞു പൊലിപ്പിക്കുന്ന വോട്ട് രാഷ്ട്രീയത്തിന്റെ കപട നയങ്ങൾ.
ചുട്ട ചില്ലുപകലിൽ വെന്ത നാടോടി നാഭിയിൽ ഇര തേടി എന്റെ  അരികിൽ എത്തുന്ന പകൽ മാന്യതകൾ.കുറച്ച് കാലം മുൻപ്  ആരോ നുകർന്ന ഒരു ടീസ്പൂണ്‍ രസത്തിന്റെ തുടിപ്പ് എന്റെ മകളായി ചാക്കുമറക്കുള്ളിൽ ഉറങ്ങുകയാണ് .
സംസ്കാരത്തിന്റെ സമ്മാനം !
രാത്രിയുടെ കള്ളപുതപ്പിട്ടു വരുന്നവർക്കെല്ലാം ഞാൻ രക്തവും രേതസ്സും കലർന്ന സദ്യയൂട്ടുന്നു..
രതിരസത്തിന്റെ താളമേളങ്ങൾ ആസ്വദിക്കാനല്ല,നാണയ തുട്ടുകൾക്ക് വേണ്ടിയുമല്ല.അപ്പർക്ലാസ് പളപളപ്പിൽ കാമസൂത്രങ്ങൽ വിരിയിക്കുന്ന ഹൈടെൻഷൻ ഹോട്ട് ലൈനുകളുടെ ഇടപാടുകൾക്ക് വേണ്ടിയുമല്ല..
മകളെന്ന ജന്മനോവിൽ നക്ഷതങ്ങൾ പതിയാതിരിക്കാൻ.
ഞാനെന്ന മാതൃത്വം മകൾക്ക് തണലായിരിക്കുവാൻ വേണ്ടി മാത്രം.
നിന്നെ പോലെ എനിക്ക്  പരാതികളോന്നുമില്ല കേട്ടോ..
നാല് വയസ്സുള്ള നിന്റെ മകളുടെയും,ഭാർത്താവിന്റെയും കഴുത്തറക്കാൻ കാമുകന്റെ കയ്യിൽ കൊലകത്തി കൊടുക്കാൻ തക്ക വിദ്യാഭ്യാസവും എനിക്കില്ല,അതിനു ശേഷം നിനക്ക് കിട്ടാൻ പോകുന്ന സുഖത്തെകുറിച്ച് കേട്ടറിവ് പോലുമില്ല.
ഒരപേക്ഷ മാത്രം...
നിന്റെ കാമദാഹങ്ങളും,ക്രൂരതയും,കുടിലതയും ഇല്ലാത്ത മറ്റൊരു ലോകത്ത് കുഞ്ഞുങ്ങളെ ജീവിക്കാനനുവദിക്കുക..നിന്റെ ചപലമോഹങ്ങൾക്കും,ചുടുചിന്തകൾക്കും മക്കളെ ഇരകളാ ക്കാതിരിക്കുക..അവർ അവരുടെ ലോകത്ത് അനാഥരായെങ്കിലും ജീവിച്ചോട്ടെ അനു..
ഇപ്പോൾ ഞാൻ ആരോടും മിണ്ടാറില്ല,പലരും നിറമുള്ള മുഖംമൂടികൾ അണിഞ്ഞ് വിദ്യാസംമ്പന്നരെന്ന്  അവകാശപെട്ടുകൊണ്ട് നന്മകൾ പാടുന്നത് കേട്ട് ..കേട്ട് നാവിന്റെ  പിന്നാംമ്പുറങ്ങളിൽ ഉളുപ്പ് തളം കെട്ടുമ്പോൾ കാറിതുപ്പികൊണ്ട് വല്ലപ്പോഴും 
സാംസ്കാരിക കേരളത്തിനു ഒരു സമർപ്പണം പോലെ പറയാറുണ്ട്‌.
     '  പൊലയാടി മക്കൾ...'












Kerala tv show and newsഅനു
വായിച്ചറിയുവാൻ
നാടോടിയായ അമ്മയെഴുതുന്നത്,
പ്രിയപെട്ട അനു,
നമുക്ക് ചുറ്റും എണ്ണമില്ലാത്ത മതഗ്രന്ഥങ്ങൾ അതിന് തോറ്റംപാടുന്ന മധ്യവർത്തികൾ.സമത്വസുന്ദര സമഭാവനകൾ പറഞ്ഞു പൊലിപ്പിക്കുന്ന വോട്ട് രാഷ്ട്രീയത്തിന്റെ കപട നയങ്ങൾ.
ചുട്ട ചില്ലുപകലിൽ വെന്ത നാടോടി നാഭിയിൽ ഇര തേടി എന്റെ അരികിൽ എത്തുന്ന പകൽ മാന്യതകൾ.കുറച്ച് കാലം മുൻപ് ആരോ നുകർന്ന ഒരു ടീസ്പൂണ്‍ രസത്തിന്റെ തുടിപ്പ് എന്റെ മകളായി ചാക്കുമറക്കുള്ളിൽ ഉറങ്ങുകയാണ് .
സംസ്കാരത്തിന്റെ സമ്മാനം !
രാത്രിയുടെ കള്ളപുതപ്പിട്ടു വരുന്നവർക്കെല്ലാം ഞാൻ രക്തവും രേതസ്സും കലർന്ന സദ്യയൂട്ടുന്നു..
രതിരസത്തിന്റെ താളമേളങ്ങൾ ആസ്വദിക്കാനല്ല,നാണയ തുട്ടുകൾക്ക് വേണ്ടിയുമല്ല.അപ്പർക്ലാസ് പളപളപ്പിൽ കാമസൂത്രങ്ങൽ വിരിയിക്കുന്ന ഹൈടെൻഷൻ ഹോട്ട് ലൈനുകളുടെ ഇടപാടുകൾക്ക് വേണ്ടിയുമല്ല..
മകളെന്ന ജന്മനോവിൽ നക്ഷതങ്ങൾ പതിയാതിരിക്കാൻ.
ഞാനെന്ന മാതൃത്വം മകൾക്ക് തണലായിരിക്കുവാൻ വേണ്ടി മാത്രം.
നിന്നെ പോലെ എനിക്ക് പരാതികളോന്നുമില്ല കേട്ടോ..
നാല് വയസ്സുള്ള നിന്റെ മകളുടെയും,ഭാർത്താവിന്റെയും കഴുത്തറക്കാൻ കാമുകന്റെ കയ്യിൽ കൊലകത്തി കൊടുക്കാൻ തക്ക വിദ്യാഭ്യാസവും എനിക്കില്ല,അതിനു ശേഷം നിനക്ക് കിട്ടാൻ പോകുന്ന സുഖത്തെകുറിച്ച് കേട്ടറിവ് പോലുമില്ല.
ഒരപേക്ഷ മാത്രം...
നിന്റെ കാമദാഹങ്ങളും,ക്രൂരതയും,കുടിലതയും ഇല്ലാത്ത മറ്റൊരു ലോകത്ത് കുഞ്ഞുങ്ങളെ ജീവിക്കാനനുവദിക്കുക..നിന്റെ ചപലമോഹങ്ങൾക്കും,ചുടുചിന്തകൾക്കും മക്കളെ ഇരകളാ ക്കാതിരിക്കുക..അവർ അവരുടെ ലോകത്ത് അനാഥരായെങ്കിലും ജീവിച്ചോട്ടെ അനു..
ഇപ്പോൾ ഞാൻ ആരോടും മിണ്ടാറില്ല,പലരും നിറമുള്ള മുഖംമൂടികൾ അണിഞ്ഞ് വിദ്യാസംമ്പന്നരെന്ന് അവകാശപെട്ടുകൊണ്ട് നന്മകൾ പാടുന്നത് കേട്ട് ..കേട്ട് നാവിന്റെ പിന്നാംമ്പുറങ്ങളിൽ ഉളുപ്പ് തളം കെട്ടുമ്പോൾ കാറിതുപ്പികൊണ്ട് വല്ലപ്പോഴും
സാംസ്കാരിക കേരളത്തിനു ഒരു സമർപ്പണം പോലെ പറയാറുണ്ട്‌.
' പൊലയാടി മക്കൾ...'

അനു
വായിച്ചറിയുവാൻ 
നാടോടിയായ  അമ്മയെഴുതുന്നത്,

പ്രിയപെട്ട അനു,

നമുക്ക് ചുറ്റും എണ്ണമില്ലാത്ത മതഗ്രന്ഥങ്ങൾ അതിന് തോറ്റംപാടുന്ന മധ്യവർത്തികൾ.സമത്വസുന്ദര സമഭാവനകൾ പറഞ്ഞു പൊലിപ്പിക്കുന്ന വോട്ട് രാഷ്ട്രീയത്തിന്റെ കപട നയങ്ങൾ.
ചുട്ട ചില്ലുപകലിൽ വെന്ത നാടോടി നാഭിയിൽ ഇര തേടി എന്റെ  അരികിൽ എത്തുന്ന പകൽ മാന്യതകൾ.കുറച്ച് കാലം മുൻപ്  ആരോ നുകർന്ന ഒരു ടീസ്പൂണ്‍ രസത്തിന്റെ തുടിപ്പ് എന്റെ മകളായി ചാക്കുമറക്കുള്ളിൽ ഉറങ്ങുകയാണ് .
സംസ്കാരത്തിന്റെ സമ്മാനം !
രാത്രിയുടെ കള്ളപുതപ്പിട്ടു വരുന്നവർക്കെല്ലാം ഞാൻ രക്തവും രേതസ്സും കലർന്ന സദ്യയൂട്ടുന്നു..
രതിരസത്തിന്റെ താളമേളങ്ങൾ ആസ്വദിക്കാനല്ല,നാണയ തുട്ടുകൾക്ക് വേണ്ടിയുമല്ല.അപ്പർക്ലാസ് പളപളപ്പിൽ കാമസൂത്രങ്ങൽ വിരിയിക്കുന്ന ഹൈടെൻഷൻ ഹോട്ട് ലൈനുകളുടെ ഇടപാടുകൾക്ക് വേണ്ടിയുമല്ല..
മകളെന്ന ജന്മനോവിൽ നക്ഷതങ്ങൾ പതിയാതിരിക്കാൻ.
ഞാനെന്ന മാതൃത്വം മകൾക്ക് തണലായിരിക്കുവാൻ വേണ്ടി മാത്രം.
നിന്നെ പോലെ എനിക്ക്  പരാതികളോന്നുമില്ല കേട്ടോ..
നാല് വയസ്സുള്ള നിന്റെ മകളുടെയും,ഭാർത്താവിന്റെയും കഴുത്തറക്കാൻ കാമുകന്റെ കയ്യിൽ കൊലകത്തി കൊടുക്കാൻ തക്ക വിദ്യാഭ്യാസവും എനിക്കില്ല,അതിനു ശേഷം നിനക്ക് കിട്ടാൻ പോകുന്ന സുഖത്തെകുറിച്ച് കേട്ടറിവ് പോലുമില്ല.
ഒരപേക്ഷ മാത്രം...
നിന്റെ കാമദാഹങ്ങളും,ക്രൂരതയും,കുടിലതയും ഇല്ലാത്ത മറ്റൊരു ലോകത്ത് കുഞ്ഞുങ്ങളെ ജീവിക്കാനനുവദിക്കുക..നിന്റെ ചപലമോഹങ്ങൾക്കും,ചുടുചിന്തകൾക്കും മക്കളെ ഇരകളാ ക്കാതിരിക്കുക..അവർ അവരുടെ ലോകത്ത് അനാഥരായെങ്കിലും ജീവിച്ചോട്ടെ അനു..
ഇപ്പോൾ ഞാൻ ആരോടും മിണ്ടാറില്ല,പലരും നിറമുള്ള മുഖംമൂടികൾ അണിഞ്ഞ് വിദ്യാസംമ്പന്നരെന്ന്  അവകാശപെട്ടുകൊണ്ട് നന്മകൾ പാടുന്നത് കേട്ട് ..കേട്ട് നാവിന്റെ  പിന്നാംമ്പുറങ്ങളിൽ ഉളുപ്പ് തളം കെട്ടുമ്പോൾ കാറിതുപ്പികൊണ്ട് വല്ലപ്പോഴും 
സാംസ്കാരിക കേരളത്തിനു ഒരു സമർപ്പണം പോലെ പറയാറുണ്ട്‌.
     '  പൊലയാടി മക്കൾ...'

Like ·  · 
{[['']]}

SNAKE AND RODENT SPA TREATMENTS!!!!!ഇങ്ങനെ സുന്ദരീയാക്കാം !!!!!!!! ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ.

Kerala tv show and news
{[['']]}

REAL COMEDY !!!!!! ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ ..

Kerala tv show and news
{[['']]}

Carjacker attacked by twin boys with rubber snake Little Hereos !!!!!കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെ ഇരട്ടക്കുട്ടികള്‍ ചെറുത്തു തോല്‍പ്പിച്ചു!!!!

Kerala tv show and news
{[['']]}

കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു.


ലണ്ടന്‍: കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ചുവന്ന രക്താണുവിന്റെ കുറവുമൂലം ഉണ്ടാകുന്ന താലസ്സിമിയ രോഗികളായ മൂന്നുപേര്‍ക്കാണ് ആദ്യമായി കൃത്രിമ രക്തം നല്‍കുന്നത്. 5 എം.എല്‍ രക്തം വീതമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുക. മനുഷ്യന്റെ വിത്തുകോശത്തില്‍ നിന്ന് കൃത്രിമ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ വ്യവസായികമായി രക്തം നിര്‍മ്മിക്കാനാണ് എഡിന്‍ബറോ സര്‍വകലാശാലയുടെ പദ്ധതി. രക്തം ആ‍വശ്യമായി വരുന്ന രോഗികള്‍ക്ക് കൃത്രിമരക്തം നല്‍കാനാകുമെന്നാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. ഇതിനായി 50 ലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. രക്തദാനത്തിന് ബദല്‍ സംവിധാനം എന്ന നിലയ്ക്കല്ല കൃത്രിമമായി രക്തം നിര്‍മ്മിക്കുന്നതെന്ന് സര്‍വകലാശാലയുടെ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സ്ക്കോട്ടീഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് തലവന്‍ മാര്‍ക് ടര്‍ണര്‍ പറഞ്ഞു.
                           20 വര്‍ഷം കഴിയുമ്പോള്‍ കൃത്രിമരക്തം സാധാരണമായി തീരുമെന്നാണ് കണക്കുകൂട്ടല്‍. ഒ നെഗറ്റീവ് പോലുള്ള അപൂര്‍വ്വ രക്തഗ്രൂപ്പില്‍ ഉള്ള്വരുടെ വിത്തുകോശം സ്വീകരിച്ച് കൃത്രിമ രക്തം ഉണ്ടാക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. 
{[['']]}

ഗള്‍ഫ്‌ രാജ്യങ്ങളില്‍ മുപ്പതുവര്‍ഷം ഒരേ വീട്ടില്‍ ജോലി ചെയ്ത വീട്ടുവേലക്കാരെ ആദരിച്ചു

മുപ്പതുവര്‍ഷം ഒരേ വീട്ടില്‍ ജോലി ചെയ്ത വീട്ടുവേലക്കാരെ ആദരിച്ചു
ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ്.അവിടങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഉടമകളില്‍ നിന്നും ലഭിക്കുന്ന പീഡനം .ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് മിക്ക ജോലിക്കാരും അവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നത് .

കൂടാതെ മനുഷ്യത്വരഹിതമായി വീട്ടുവേലക്കാരോടും അവര്‍ തിരിച്ചുംപെരുമാറുന്ന ധാരാളം വാര്‍ത്തകള്‍ക്കിടയില്‍ ഇതാ കൗതുകമുള്ള ഒരു വാര്‍ത്ത‍ .വീട്ടുവേലക്കാരെ കുടുംബാംഗത്തെപ്പോലെ കാണുന്ന ഒരു പറ്റം സ്വദേശി കുടുംബങ്ങള്‍. റാസല്‍ ഖൈമയില്‍ രണ്ട് ദിവസം മുമ്പ് നടന്ന ചടങ്ങില്‍ സ്വദേശി വീടുകളില്‍ തുടര്‍ച്ചയായി 30 കൊല്ലം സേവനം ചെയ്ത ഏതാനും വീട്ടുവേലക്കാര്‍ ആദരിക്കപ്പെടുകയുണ്ടായി. ആദരിക്കപ്പെട്ടവരില്‍ ആണും പെണ്ണും വിവിധ രാജ്യക്കാരുമുണ്ട്. പരസ്പരം പരാതികളും പരിഭവങ്ങളുമില്ലാതെ മൂന്നു പതിറ്റാണ്ടു അന്യന്റെതാണെങ്കിലും സ്വന്തമെന്നപോലെ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയും വാഹനത്തിന്റെ വളയം പിടിച്ചും കാലം കഴിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ് ഇത്തരം ആദരം. അതോടൊപ്പം വീട്ടുവേലക്കാരെ മനുഷ്യരായി കാണാന്‍ കണ്ണില്ലാത്ത ഒരു പറ്റം അര്‍ബാബുമാര്‍ക്കും അവകാശപ്പെട്ടത് അല്‍പമൊന്ന് വൈകുമ്പോള്‍ അക്രമാസക്തമാകുന്ന ചില വീട്ടുവേലക്കാര്‍ക്കും തികച്ചും മാതൃകയുമാണ് ഈ ആദരം.രോഗം ബാധിച്ചാല്‍ കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും രാജ്യത്തിനു പുറത്ത് ചികിത്സ വേണ്ടിവന്നാല്‍ മുഴുവന്‍ ചെലവും വഹിച്ച് പുറത്ത് ചികിത്സക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സ്വദേശികള്‍.

വേലക്കാരിക്ക് വിവാഹ സമയമായാല്‍ അനുയോജ്യനായ ഇണയെ തരപ്പെടുത്തിക്കൊടുക്കുകയും കല്യാണച്ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്യുന്ന വലിയ മനസ്സുള്ള വീട്ടുകാര്‍. മുതലാളിമാരാണെന്ന നാട്യമോ അര്‍ബാബാണെന്ന ഭാവങ്ങളോ ഒന്നുമില്ലാതെ വേലക്കാരുടെ കൂടെനിന്ന് വേലയെടുത്ത് പരസ്പരം സ്‌നേഹവും അലിവും കൈമാറുന്ന ഒരുപറ്റം മനുഷ്യര്‍. ആദരിക്കപ്പെട്ട വീട്ടുവേലക്കാരിലൊരാളായ ആഇശയുടെ വീട്ടുടമസ്ഥ ഉമ്മു ഹുമൈദ് പറയുന്നതിങ്ങനെ: ’37 വര്‍ഷമായി ഇവള്‍ എന്റെ കൂടുംബത്തില്‍ ജോലി ചെയ്യുന്നു. ഒരു വീട്ടുവേലക്കാരി എങ്ങിനെ ആകണമെന്നതിന് ആഇശ തികച്ചും മാതൃകയാണ്. ഇവര്‍ ഞങ്ങളുടെ കുടുംബാംഗമാണ്. എന്റെ കുടുംബാംഗങ്ങളുടെ നല്ല പെരുമാറ്റം അവളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. അവള്‍ അങ്ങിനെ ആഇശയായി.’ മറ്റൊരു വീട്ടുടമസ്ഥ ഉമ്മു ഖാലിദ് തന്റെ വേലക്കാരിയെ പരിചയപ്പെടുത്തുന്നതിങ്ങനെ.

‘കഴിഞ്ഞ 30 വര്‍ഷമായി ഇവള്‍ ഞങ്ങളോടൊപ്പമുണ്ട്. വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ ഞങ്ങള്‍ തന്നെ അവള്‍ക്ക് വീടൊരുക്കി. ഞങ്ങളോടൊപ്പം ഹജ്ജിനവസരം നല്‍കി. ഇവള്‍ ഇന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.’ റാസല്‍ ഖൈമയിലെ എമിറേറ്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് 30 കൊല്ലം പൂര്‍ത്തിയാക്കിയ വീട്ടുവേലക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ‘അവര്‍ക്കവകാശമുണ്ട്’ എന്ന പ്രമേയത്തില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ്. റാസല്‍ഖൈമയില്‍ മാത്രം ഇരുപതിനായിരത്തോളം വീട്ടുവേലക്കാര്‍ ഉണ്ടെന്നാണ് ഇമിഗ്രേഷന്‍ രേഖകളിലുള്ളത്.
{[['']]}

Funny Foolish talk by Mallu actress Swetha Menon!!!!! ശ്വേത മേനോനെ പോലെ ണ്ടത്തരങ്ങള്‍ പറയ്യുന്ന റ്റൊരു നടിയീല്ലാ!!!!!!!!!!

ശ്വേത മേനോന്റെ മണ്ടത്തരങ്ങള്‍(വീഡിയോ)Kerala tv show and newsFunny Foolish talk by Mallu actress Swetha Menon
{[['']]}

പ്രിയങ്ക ഗാന്ധി ഫുള്‍ടൈം മദ്യത്തിന് അടിമയാണെന്ന് ബി.ജെ.പി

Kerala tv show and news
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഫുള്‍ടൈം വെള്ളത്തിലാണെന്നും മദ്യത്തിന് അടിമയാണെന്നും ആരോ‍പിച്ച് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മകളാണെങ്കിലും പ്രിയങ്കയ്ക്ക് മോഡിക്കെതിരെ മത്സരിക്കാന്‍ ഒരു യോഗ്യതയുമില്ല. പ്രിയങ്ക അമിത മദ്യപാനിയാണ്. ഭര്‍ത്താവിനാകട്ടെ ചീത്തപ്പേരും ഉണ്ട്. ഇക്കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സ്വാമി വ്യക്തമാക്കി.
           പ്രിയങ്ക മോഡിക്കെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ആയിരുന്നു സ്വാമി ഇങ്ങനെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിവാദ പരാമര്‍ശം നടത്തിയ സ്വാമിക്കെതിരെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച സ്വാമി, പ്രിയ ആരോപണം നിഷേധിക്കാത്തത് എന്തേ എന്ന് ചോദിച്ചു.
{[['']]}

വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...

Kerala tv show and news
{[['']]}

ഇതൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടോ...കാണാനിടയില്ല.!!!!!എന്തു സംഭവീയ്കും.........

Kerala tv show and news
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger