Movie :
Recent Movies

kerala home tv show and news

അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

Kerala tv show and newsഅവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍   ലോകത്തിലെ സുന്ദരക്കുട്ടപ്പന്‍മാരും സുന്ദരിക്കുട്ടികളും ഉള്‍പ്പെട്ട കലണ്ടര്‍. അതും വിവാഹം കഴിക്കത്തവരുടെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലോകത്തുടനീളമായി 45,000 പേരില്‍ നിന്നും വോട്ടെടുപ്പിലൂടെ സുന്ദരികളെയും സുന്ദരന്‍മാരെയും കണ്ടെത്തിയത്‌ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌. ബോണ്‍ മൗത്തിലെ മിഡ്‌വൈഫ്‌, യുഎസ്‌ നേവി ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍, ബള്‍ഗേറിയക്കാരനായ ബാങ്കര്‍ എന്നിവരല്ലൊം ഈ കലണ്ടറിലെ ചിത്രങ്ങളിലുണ്ട്‌. ഏറ്റവും അനുയോജ്യരെ കണ്ടെത്താന്‍ ഓരോരുത്തരേയും 12,000 പേര്‍ വീതം കണ്ടതായി സൈറ്റ്‌ അവകാശപ്പെടുന്നു. സൈറ്റ്‌ കണ്ടെത്തിയ സുന്ദരമുഖങ്ങളില്‍ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നും നാലു പേരാണ്‌ പട്ടികയിലെത്തിയത്‌. വനിതകളുടെ വിഭാഗത്തില്‍ കവര്‍ സ്‌റ്റാറായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നുള്ള മൂന്‍ മോഡല്‍ 38 കാരി സാറ്റീനായിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നുള്ള 23 കാരന്‍ തിമോത്തി ക്വിന്‍ എത്തി. യുഎസ്‌ നേവിയിലെ ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍ ഹെന്റി കാവിലും നോര്‍വേയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ 19 കാരന്‍ ജൂലിയന്‍ ഓസ്‌റ്റന്‍സണും കലണ്ടറിലുണ്ട്‌. കലണ്ടറില്‍ ഉള്‍പ്പെടുത്തപ്പെട്ട 24 പേരെ തെരഞ്ഞെടുക്കാന്‍ 48 മണിക്കൂറുകളാണ്‌ വെബ്‌സൈറ്റ്‌ നല്‌കിയത്‌. 2014 ലെ കലണ്ടറിലാണ്‌ ഇവര്‍ എത്തുന്നത്‌. 12,000 തവണ കാണപ്പെട്ടവരെയാണ്‌ സൂപ്പര്‍ സുന്ദരന്‍മാരായി തെരഞ്ഞെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം അപേക്ഷകളില്‍ നിന്നും 750,000 അംഗങ്ങള്‍ക്ക്‌ മുകളില്‍ വെബ്‌സൈറ്റിനുണ്ട്‌ 

അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

mangalam malayalam online newspaperലോകത്തിലെ സുന്ദരക്കുട്ടപ്പന്‍മാരും സുന്ദരിക്കുട്ടികളും ഉള്‍പ്പെട്ട കലണ്ടര്‍. അതും വിവാഹം കഴിക്കത്തവരുടെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലോകത്തുടനീളമായി 45,000 പേരില്‍ നിന്നും വോട്ടെടുപ്പിലൂടെ സുന്ദരികളെയും സുന്ദരന്‍മാരെയും കണ്ടെത്തിയത്‌ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌. ബോണ്‍ മൗത്തിലെ മിഡ്‌വൈഫ്‌, യുഎസ്‌ നേവി ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍, ബള്‍ഗേറിയക്കാരനായ ബാങ്കര്‍ എന്നിവരല്ലൊം ഈ കലണ്ടറിലെ ചിത്രങ്ങളിലുണ്ട്‌.
ഏറ്റവും അനുയോജ്യരെ കണ്ടെത്താന്‍ ഓരോരുത്തരേയും 12,000 പേര്‍ വീതം കണ്ടതായി സൈറ്റ്‌ അവകാശപ്പെടുന്നു. സൈറ്റ്‌ കണ്ടെത്തിയ സുന്ദരമുഖങ്ങളില്‍ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നും നാലു പേരാണ്‌ പട്ടികയിലെത്തിയത്‌. വനിതകളുടെ വിഭാഗത്തില്‍ കവര്‍ സ്‌റ്റാറായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നുള്ള മൂന്‍ മോഡല്‍ 38 കാരി സാറ്റീനായിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നുള്ള 23 കാരന്‍ തിമോത്തി ക്വിന്‍ എത്തി.
യുഎസ്‌ നേവിയിലെ ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍ ഹെന്റി കാവിലും നോര്‍വേയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ 19 കാരന്‍ ജൂലിയന്‍ ഓസ്‌റ്റന്‍സണും കലണ്ടറിലുണ്ട്‌. കലണ്ടറില്‍ ഉള്‍പ്പെടുത്തപ്പെട്ട 24 പേരെ തെരഞ്ഞെടുക്കാന്‍ 48 മണിക്കൂറുകളാണ്‌ വെബ്‌സൈറ്റ്‌ നല്‌കിയത്‌. 2014 ലെ കലണ്ടറിലാണ്‌ ഇവര്‍ എത്തുന്നത്‌. 12,000 തവണ കാണപ്പെട്ടവരെയാണ്‌ സൂപ്പര്‍ സുന്ദരന്‍മാരായി തെരഞ്ഞെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം അപേക്ഷകളില്‍ നിന്നും 750,000 അംഗങ്ങള്‍ക്ക്‌ മുകളില്‍ വെബ്‌സൈറ്റിനുണ്ട്‌.
- See more at: http://www.mangalam.com/odd-news/121295#sthash.JjvJ1YeH.dpuf

അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

mangalam malayalam online newspaperലോകത്തിലെ സുന്ദരക്കുട്ടപ്പന്‍മാരും സുന്ദരിക്കുട്ടികളും ഉള്‍പ്പെട്ട കലണ്ടര്‍. അതും വിവാഹം കഴിക്കത്തവരുടെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലോകത്തുടനീളമായി 45,000 പേരില്‍ നിന്നും വോട്ടെടുപ്പിലൂടെ സുന്ദരികളെയും സുന്ദരന്‍മാരെയും കണ്ടെത്തിയത്‌ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌. ബോണ്‍ മൗത്തിലെ മിഡ്‌വൈഫ്‌, യുഎസ്‌ നേവി ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍, ബള്‍ഗേറിയക്കാരനായ ബാങ്കര്‍ എന്നിവരല്ലൊം ഈ കലണ്ടറിലെ ചിത്രങ്ങളിലുണ്ട്‌.
ഏറ്റവും അനുയോജ്യരെ കണ്ടെത്താന്‍ ഓരോരുത്തരേയും 12,000 പേര്‍ വീതം കണ്ടതായി സൈറ്റ്‌ അവകാശപ്പെടുന്നു. സൈറ്റ്‌ കണ്ടെത്തിയ സുന്ദരമുഖങ്ങളില്‍ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നും നാലു പേരാണ്‌ പട്ടികയിലെത്തിയത്‌. വനിതകളുടെ വിഭാഗത്തില്‍ കവര്‍ സ്‌റ്റാറായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നുള്ള മൂന്‍ മോഡല്‍ 38 കാരി സാറ്റീനായിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നുള്ള 23 കാരന്‍ തിമോത്തി ക്വിന്‍ എത്തി.
യുഎസ്‌ നേവിയിലെ ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍ ഹെന്റി കാവിലും നോര്‍വേയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ 19 കാരന്‍ ജൂലിയന്‍ ഓസ്‌റ്റന്‍സണും കലണ്ടറിലുണ്ട്‌. കലണ്ടറില്‍ ഉള്‍പ്പെടുത്തപ്പെട്ട 24 പേരെ തെരഞ്ഞെടുക്കാന്‍ 48 മണിക്കൂറുകളാണ്‌ വെബ്‌സൈറ്റ്‌ നല്‌കിയത്‌. 2014 ലെ കലണ്ടറിലാണ്‌ ഇവര്‍ എത്തുന്നത്‌. 12,000 തവണ കാണപ്പെട്ടവരെയാണ്‌ സൂപ്പര്‍ സുന്ദരന്‍മാരായി തെരഞ്ഞെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം അപേക്ഷകളില്‍ നിന്നും 750,000 അംഗങ്ങള്‍ക്ക്‌ മുകളില്‍ വെബ്‌സൈറ്റിനുണ്ട്‌.
- See more at: http://www.mangalam.com/odd-news/121295#sthash.JjvJ1YeH.dpuf
{[['']]}

വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ

mangalam malayalam online newspaper

Kerala tv show and newsഎന്റെ ജീവിതമെനിക്ക്‌ ഹോമിക്കാനാവില്ല      വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ അലറിവിളിച്ച്‌ ഓടുന്ന നവവരനെ കണ്ടവര്‍ ബോധശൂന്യയായി. മകളുടെ ഭാഗ്യമെന്ന്‌ ആശ്വസിച്ച മാതാപിതാക്കള്‍ വിവരമറിഞ്ഞ്‌ പകച്ചു. ''എനിക്ക്‌ ഡിവോഴ്‌സ് വേണം."രശ്‌മി ഉറപ്പുള്ള ശബ്‌ദത്തിലാണ്‌ പറയുന്നത്‌. അച്‌ഛനും അമ്മയും ജ്യേഷ്‌ഠനും മറുത്തുപറയാന്‍ വാക്കുകളില്ല. രശ്‌മി ഇന്നത്തെ പെണ്ണാണ്‌. അവളുടെ ശബ്‌ദത്തിന്‌ സ്‌ത്രീത്വത്തിന്റെ കരുത്തുണ്ട്‌. മാനസികരോഗത്തിനടിമയായ പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടിവന്ന പെണ്‍കുട്ടി. വിവാഹം കഴിഞ്ഞ ശേഷമാണവള്‍ ചതി മനസിലാക്കിയതും. "ബന്ധം വേര്‍പെടുത്തുകയെന്നൊക്കെ പറയുമ്പോള്‍, നാട്ടുകാരെന്ത്‌ പറയും?" അച്‌ഛന്‌ ചോദിക്കാതിരിക്കാനായില്ല. ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി. പരിസരം നോക്കാതെ രശ്‌മി വായില്‍ വന്നതൊക്കെ വിളിച്ചുപറഞ്ഞു; തേങ്ങിക്കരഞ്ഞു. എല്ലാത്തിനുമൊടുവില്‍ ദൃഢതയോടെ ആവര്‍ത്തിച്ചു:"എനിക്ക്‌ ഡിവോഴ്‌സ് വേണം." എനിക്ക്‌ രശ്‌മിയുടെ ശൗര്യം കണ്ടപ്പോള്‍ ലക്ഷ്‌മിയെന്ന മറ്റൊരു സ്‌ത്രീയുടെ കഥയാണ്‌ ഓര്‍മ്മവന്നത്‌. മനുഷ്യജീവിതത്തിന്റെ ബീഭത്സതയും ഭീകരതയും അത്രകണ്ട്‌ അറിഞ്ഞ ഒരാള്‍ ഭൂമിയില്‍ ഉണ്ടാകില്ല. സൗന്ദര്യം കണ്ട്‌ വന്ന വിവാഹാലോചനയായിരുന്നു ലക്ഷ്‌മിയുടേത്‌. അവരുടെ പത്തൊന്‍പതാം വയസില്‍. ആറ്‌ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക്‌ സ്‌ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന ആലോചന ആശ്വാസംപോലെ തോന്നിയതില്‍ അതിശയപ്പെടാനില്ല. ഇന്ന്‌ ലക്ഷ്‌മിക്ക്‌ 62 വയസുണ്ട്‌.അവരുടെ പത്തൊന്‍പതാംവയസില്‍ അവര്‍ കണ്ട സ്വപ്‌നങ്ങള്‍ ഇപ്പോഴും കരിഞ്ഞുണങ്ങി വികൃതയായി കിടക്കുകയാണ്‌. ഒന്നുപോലും സഫലമാകാതെ! നെഞ്ചുപിളര്‍ന്ന്‌ ചോര വാര്‍ന്നുപോകുന്ന അസഹ്യമായ നീറ്റലോടെ മാത്രമേ ലക്ഷ്‌മിക്ക്‌ തന്റെ ദാമ്പത്യജീവിത്തിനെക്കുറിച്ച്‌ പറയാന്‍ കഴിയൂ. വിവാഹത്തിന്റെ നാലാംനാള്‍ വസ്‌ത്രമില്ലാതെ അലറിവിളിച്ച്‌ ഓടുന്ന നവവരനെ കണ്ടവര്‍ ബോധശൂന്യയായി. മകളുടെ ഭാഗ്യമെന്ന്‌ ആശ്വസിച്ച മാതാപിതാക്കള്‍ വിവരമറിഞ്ഞ്‌ പകച്ചു. ഇന്ന്‌ രശ്‌മി പറഞ്ഞപോലെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ദയനീയമായി ലക്ഷ്‌മിയും പറഞ്ഞതാണ്‌ "എനിക്ക വയ്യച്‌ഛാ, പേടിയാകുന്നു, കൂടെ ജീവിക്കാന്‍. " അന്തസിന്റെയും ആഭിജാത്യത്തിന്റെയും ഗോപുരത്തില്‍ നില്‌ക്കുന്ന കുടുംബക്കാര്‍ക്ക്‌ അവളുടെ വേദന കണ്ടില്ലെന്ന്‌ നടിക്കാനായിരുന്നു എളുപ്പം. പച്ചയുടെ ലാഞ്ചന പോലുമില്ലാത്ത ഒരു പരന്ന മരുഭൂമിയാണ്‌ തന്റെ ജീവിതമെന്ന്‌ ഓരോ നിമിഷവും ലക്ഷ്‌മി തിരിച്ചറിഞ്ഞു. സ്‌ത്രീയെന്നാല്‍ സഹിക്കുക മാത്രം ചെയ്യേണ്ടവരാണ്‌. ക്ഷമയാണ്‌ അവളുടെ ആയുധം. അവള്‍ക്ക്‌ സ്വന്തമായി കാഴ്‌ചപ്പാടുകളോ വീക്ഷണങ്ങളോ പാടില്ലായെന്ന്‌ ശഠിക്കുന്ന ഒരു വിഭാഗം ഈ നിമിഷംപോലും നിലനില്‌ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അവസ്‌ഥയെന്താകും? നീണ്ട നാല്‌പതുവര്‍ഷമായി ഇരുണ്ട നൈരാശ്യാപൂര്‍ണ്ണമായ ജീവിതതടവറയില്‍ ജീവിതം ഹോമിച്ച്‌ കഴിയുന്ന ലക്ഷ്‌മിക്ക്‌ ഇന്നും വെറുപ്പ്‌ തന്റെ വിധിയോടല്ല, മറിച്ച്‌, തന്നെ ഈ ഇരുട്ടിലേക്ക്‌ തള്ളിവിട്ട വീട്ടുകാരോടാണ്‌. സ്‌ത്രീയുടെ എല്ലാ സ്വപ്‌നങ്ങളെയും വലിച്ചെറിഞ്ഞ്‌ ജീവിതം നരകമാക്കാന്‍ തന്നെ ഇന്നും പ്രേരിപ്പിക്കുന്ന സമൂഹത്തിന്റെ മുഖത്താട്ടാനവര്‍ കൊതിക്കുന്നുണ്ട്‌. നിസ്സഹായയായ ഒരു സ്‌ത്രീയുടെ വ്യഥയും വേദനയും കണ്ടില്ലെന്നു നടിച്ച്‌ മുഖം തിരിച്ച കുടുംബത്തിനുമേല്‍, തലമുറകളോളം തന്റെ ശാപം നിലനില്‌ക്കുമെന്ന്‌ ഒരിക്കലവര്‍ പറഞ്ഞു.തന്മാത്ര എന്ന ഒരു സിനിമ കണ്ടിട്ട്‌, അടുത്ത ബന്ധു വല്ലാതെ കരഞ്ഞുപോയീയെന്ന്‌ പറഞ്ഞപ്പോള്‍, പല്ല്‌ ഞെരിച്ചുകൊണ്ടവര്‍ മുരണ്ടു. "അതിലും എത്രയോ ഭീകരമായ അവസ്‌ഥയിലൂടെയാണ്‌ ഞാന്‍ കടന്നുപോകുന്നത്‌. സിനിമ കണ്ട്‌ കരയുന്നവര്‍ക്ക്‌ അത്‌ ദൃഷ്‌ടിയില്‍പ്പെടുന്നില്ലേ?" ആ ചോദ്യത്തിന്‌ ഉത്തരം ഒന്നേയുള്ളൂ. എന്നും! "വിധിയാണ്‌, സഹിക്കുക." വാക്കുകളും അര്‍ത്ഥത്തിലും വിശ്വാസ്യതയ്‌ക്കും തേയ്‌മാനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.മനസിലാകെ ഇരുട്ട്‌ കൂടാരമടിച്ചിരിക്കുകയാണ്‌. രശ്‌മിയും, ലക്ഷ്‌മിയും ഒരേ ചോദ്യമാണ്‌ വര്‍ഷങ്ങള്‍ക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന്‌ ചോദിക്കുന്നത്‌."സഹിക്കാന്‍ പറയാന്‍ എളുപ്പമാണ്‌. സ്വന്തം മനസിന്‌ സ്വീകാര്യമല്ലാത്ത ഒരു ബന്ധത്തെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ്‌ പാപം." ലോകമെത്ര കണ്ട്‌ പുരോഗമിച്ചാലും, മാനസികരോഗമുള്ളവരെ അകറ്റിനിര്‍ത്തുന്ന ഒരു പ്രവണതയാണ്‌ എന്നും സമൂഹത്തിന്റേത്‌. മാനസികപ്രശ്‌നമുള്ളവരേക്കാള്‍ വ്യഥ അനുഭവിക്കുന്നത്‌ അവരുടെകൂടെ കഴിയുന്നവര്‍ക്കാണ്‌.സമൂഹമെന്നും വേറിട്ട കാഴ്‌ചപ്പാടുകളോടെ ആ കുടുംബത്തെ വീക്ഷിക്കുന്നു. ക്രമേണ രോഗമില്ലാത്തവരുടെ മനസില്‍ക്കൂടി ഒരു മാന്ദ്യമോ മരവിപ്പോ ഗ്രഹിച്ചിരിക്കും. സ്‌ത്രീക്കാണ്‌ രോഗമെങ്കില്‍, ആ നിമിഷം അവളെ വേണ്ടെന്ന്‌ വയ്‌ക്കാന്‍ പുരുഷന്‌ പിന്തുണയുണ്ട്‌. അവന്‍, ആണാണല്ലോ! സ്‌ത്രീ എന്നാല്‍ എന്താകണമെന്ന്‌ സമൂഹത്തില്‍ പണ്ട്‌ മുതല്‍ക്കേ അടിയുറച്ച ഒരു വിശ്വാസമുണ്ട്‌. പെണ്ണിന്റെ പ്രാഗ്രൂപം ഭൂമാതാവാണല്ലോ! ഉത്തമയായ സ്‌ത്രീക്ക്‌ ശൃംഗാരം നിഷിദ്ധമാണെന്ന്‌ പറഞ്ഞ്‌ അര്‍ദ്ധരാത്രിയുടെ മറവില്‍ തെരുവ്‌ വേശ്യകളെ പ്രാപിക്കുന്നു. ചുട്ടുനീറുന്ന അനുഭവങ്ങളാണ്‌ സ്‌ത്രീയെ പാകപ്പെടുത്തേണ്ടതെന്ന്‌ മുന്‍കൂട്ടി തീരുമാനിച്ചതത്രെ! "നാളെ ഞങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും മാനസികപ്രശ്‌നം പാരമ്പര്യമായി ഉള്ളവരെന്ന്‌ വിളിക്കില്ലേ? ഭ്രാന്തന്റെ ഭാര്യയും മക്കളുമായി ഞങ്ങള്‍ അംഗീകരിക്കപ്പെടില്ലേ?" രശ്‌മി പറയുന്നതൊക്കെ സമൂഹത്തിലെ വികലമായ കാഴ്‌ചപ്പാടുകള്‍ തന്നെയാണ്‌. ശരീരത്തിനുണ്ടാകുന്ന അസുഖങ്ങള്‍പ്പോലെ മനസിനുണ്ടാകുന്ന രോഗത്തെയും കാണാന്‍ തയാറാകാത്തവരാണ്‌ നമ്മള്‍. എയ്‌ഡ്സ്‌രോഗിയെപ്പോലെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗമായി ഇത്രയും ശാസ്‌ത്രം പുരോഗമിച്ചവേളയില്‍പോലും ശ്രമിക്കുന്നു. ഒരാള്‍ക്ക്‌ മാനസികരോഗമുണ്ടായാല്‍ തലമുറകളോളം അത്‌ വ്യാപിക്കുമെന്ന്‌ ഭയക്കുന്നു. പ്രതികരണശേഷി നഷ്‌ടപ്പെടാത്ത സ്‌ത്രീ സമൂഹത്തിലെ കണ്ണിയായ രശ്‌മി പറയുന്നതൊക്കെ അവള്‍ക്ക്‌ ചുറ്റും കാണുന്ന കാഴ്‌ചകളുടെയും കേള്‍ക്കുന്ന ശബ്‌ദത്തിന്റെയും പ്രതിഫലനങ്ങളാണ്‌. ഭര്‍ത്താവിനെ സ്‌നേഹിക്കാന്‍ തയാറായ ഭാര്യയാണ്‌ താനെന്ന്‌ അവള്‍ പറയുന്നു. താലികെട്ടുവാന്‍ തലകുനിച്ച്‌ കൊടുത്തത്‌ ആയുഷ്‌ക്കാലം കൂടെ ജീവിക്കുവാന്‍ സന്നദ്ധയായിട്ടാണ്‌. പക്ഷേ, ചതിയായിരുന്നു വിവാഹമെന്ന്‌ ബോധ്യമായി. ഒരാളെ സ്‌നേഹിക്കുകയെന്നാല്‍ ജീവിതം തീറെഴുതി കൊടുക്കുക, അല്ലെങ്കില്‍ അയാള്‍ക്കായി മരിക്കാന്‍ തയാറാവുക എന്നവള്‍ കരുതുന്നില്ല. ഭര്‍ത്താവ്‌ ദൈവമാണെന്ന്‌ വിശ്വസിക്കുന്ന പാരമ്പര്യത്തിന്‌ മുന്നില്‍നിന്ന്‌ കൊണ്ടുതന്നെ അവള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. താനൊരു വ്യക്‌തിയാണെന്നും തന്റെ വ്യക്‌തിത്വത്തെ തേജോവധം ചെയ്യാനൊരു സാമൂഹികവ്യവസ്‌ഥയേയും അനുവദിക്കുകയില്ലായെന്നും. സ്‌ത്രീ സമൂഹത്തിന്‌ താനൊരു കരടാണെന്ന്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകള്‍ വിലപിച്ചേക്കാം. മകള്‍, ഭാര്യ, അമ്മ എന്നതിനൊക്കെ അപ്പുറത്ത്‌ തങ്ങള്‍ക്ക്‌ ഒരു വ്യക്‌തിത്വമുണ്ടെന്ന്‌ സ്വയം തിരിച്ചറിയാത്ത കുറെ പെണ്ണുങ്ങളുടെ ഇത്തരം പഴികള്‍ അവഗണിക്കാനേ സാധിക്കൂ. മാനസികപ്രശ്‌നമുള്ളവര്‍ക്ക്‌ മരുന്നിനോടൊപ്പം തന്നെ മുഖ്യമാണ്‌ അവര്‍ക്ക്‌ ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും, നിറഞ്ഞ പരിചരണം. അതിന്‌ സാധിക്കില്ലായെന്ന്‌ ഉറപ്പിച്ചുപറയുന്ന ഒരാളെ നിര്‍ബന്ധിച്ച്‌ ഏറ്റെടുപ്പിക്കേണ്ട ഒന്നല്ലല്ലോ ഇത്‌? വിവാഹജീവിതത്തില്‍ രണ്ടുപേരും തുല്ല്യമായി സന്തോഷം പങ്കുവയ്‌ക്കണം. സ്‌നേഹിക്കണം. അല്ലാതെ, ഒരാള്‍ മറ്റൊരാളെ ശുശ്രൂഷിച്ച്‌ തുടക്കം മുതല്‍ ജീവിതാവസാനംവരെ കഴിയേണ്ടിവരുന്ന അവസ്‌ഥ എത്ര ശതമാനം പേര്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന്‌ അറിയില്ല. ആരാന്റെ അമ്മയ്‌ക്ക് ഭ്രാന്ത്‌ വന്നാല്‍ കാണുവാന്‍ നല്ല രസമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ പലതും പറയാം.അനുഭവിക്കുന്നവരോട്‌ ആര്‍ദ്രതയും കരുണയും കാണിക്കാന്‍ പിശുക്കുന്നവരാണ്‌ ചിലരെങ്കിലും. അതിഭീകരമായ ധര്‍മ്മച്യുതിയാണ്‌ ഇതെന്ന്‌ പറയേണ്ടിവരും. ജീവിതം അവനവന്റേതാണ്‌.മറ്റുള്ളവര്‍ക്ക്‌ എറിഞ്ഞുടയ്‌ക്കാനുള്ള ഉപകരണമായി അതിനെ മാറ്റാതെ സ്വയം സൂക്ഷിക്കണം. മനസിന്‌ നൂറുശതമാനം പറ്റില്ലായെന്ന്‌ ഉറപ്പുള്ള ഒരു വസ്‌തുത ആരുടെയൊക്കെ പ്രേരണകൊണ്ട്‌ ചെയ്‌ത് കൂട്ടിയാലും, അത്‌ വിജയിക്കില്ല.മനസാണ്‌ ഏറ്റെടുക്കേണ്ടത്‌. അകത്തട്ടില്‍നിന്നും കരുണയും, കരുതലും വഴിഞ്ഞൊഴുകണം. ഹൃദയത്തോടു ചേര്‍ത്ത്‌ നിര്‍ത്താന്‍ പറ്റണം. എന്തുവന്നാലും തോല്‍ക്കുകില്ലായെന്ന്‌ ഉറപ്പും വേണം.അല്ലാതെ, ഭയന്നും വെറുത്തും ജീവിതം മുന്നോട്ട്‌ കൊണ്ടുപോയിട്ടെന്ത്‌ ഫലം?  

{[['']]}

പകുതി മുഖവുമായി ഒരു കൗമാരക്കാരി...!

Kerala tv show and newsmangalam malayalam online newspaperദയവു ചെയ്‌ത് എന്നോട്‌ മുഖം തിരിക്കരുത്‌. വിദ്വേഷവുമരുത്‌. ഇതൊന്നും എന്റെ കുറ്റമല്ല. എനിക്കൊരു മുഴയുണ്ട്‌. ചികിത്സിച്ചിട്ടും ഭേദമാകാത്ത മുഴ. അത്രമാത്രം. കാനഡയിലെ നോവാ സ്‌കോട്ടിയയിലെ സറാ അത്‌വെല്‍ എന്ന 17 കാരിയുടേതായിരുന്നു ഈ അഭ്യര്‍ത്ഥന. മുഖത്തിന്റെ ഒരു വശം മുഴുവന്‍ മുഴയായതിനെ തുടര്‍ന്ന്‌ വികൃത മുഖവുമായി ജീവിക്കുന്ന സാറാ തന്നെ വൃത്തികെട്ടവള്‍, വികൃതരൂപി എന്നൊക്കെ ആക്ഷേപിച്ച്‌ നീക്കി നിര്‍ത്തുന്നവരോടാണ്‌ അഭ്യര്‍ത്ഥന നടത്തിയത്‌.
സൗന്ദര്യം ഇല്ലാത്തതിനെ തുടര്‍ന്ന്‌ അന്തര്‍മുഖത്വം അനുഭവിക്കുന്ന അനേകര്‍ക്കുള്ള മറുപടിയാണ്‌ ഇപ്പോള്‍ സാറാ. മുഖത്തിന്റെ ഒരു സൈഡില്‍ മാത്രം മുഴ വളരുന്ന സ്‌ഥിതിയിലാണ്‌ സാറാ. ഞരമ്പു സംബന്ധമായ പ്രശ്‌നമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എട്ടു മാസമായി ചികിത്സയിലാണ്‌. മുഴയെല്ലാം പൂര്‍ണ്ണമായും എന്നന്നേക്കുമായും നീക്കം ചെയ്‌ത ശേഷം ഒരിക്കല്‍ തനിക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ കഴിയുമെന്ന്‌ ഈ കൗമാരക്കാരി പ്രതീക്ഷിക്കുന്നു.
ഒരു വശത്ത്‌ സാധാരണ മുഖവും മറുവശത്ത്‌ വികൃതമുഖവുമായി സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വൃത്തികെട്ടവള്‍ വിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ വിഷമിച്ച സാറാ ഒടുവില്‍ പ്രതികരിക്കാന്‍ തയ്യാറായി. ഇതിനായി തെരഞ്ഞെടുത്ത മാധ്യമം ഫേസ്‌ബുക്കായിരുന്നു. 2012 ല്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോയില്‍ തന്റെ പ്രശ്‌നങ്ങളും നാട്ടുകാര്‍ തന്നെ പരിഹസിക്കുന്ന വിവരങ്ങളും ഒരു പ്‌ളക്കാര്‍ഡുകളില്‍ എഴുതി ഒന്നൊന്നായി അപ്‌ലോഡ്‌ ചെയ്‌തു.
സന്തോഷമായി കഴിയാനുള്ള തന്റെ അതിയായ ആഗ്രഹം കുത്യമായി ബോധ്യമാക്കുന്നതായിരുന്നു വീഡിയോ. എന്തൊക്കെ വേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സന്തോഷമായി എനിക്ക്‌ ജീവിക്കണം സാറാ കുറിച്ചു. ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കുമെന്നാണ്‌ കരുതിയാണ്‌ അത്‌ ചെയ്‌തത്‌. എന്നിട്ടും കുറേ നാളത്തേക്ക്‌ ഹൃദയഭേദകമായിരുന്നു കാര്യങ്ങള്‍. കൊടിച്ചിപ്പട്ടി, വൃത്തികെട്ടവള്‍, തടിച്ചമുഖക്കാരി, തുടങ്ങിയ വിളികള്‍ പിന്നെയും എല്ലായ്‌പ്പോഴും കേട്ടു.

എന്നാല്‍ അതെല്ലാം തന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റുകയായിരുന്നു. ഒരു ദിനം തൃപ്‌തിയായി എന്ന്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ഉറങ്ങാന്‍ പോയി. ഈ സത്യസന്ധത സാറയ്‌ക്ക് ഇന്റര്‍നെറ്റില്‍ അനേകം ആരാധകരെയാണ്‌ നേടിക്കൊടുത്തത്‌. പിറ്റേദിവസം മെയിലുകളുടെ പ്രവാഹമായിരുന്നു. 1000 മെസേജുകളാണ്‌ എത്തിയതെന്ന്‌ അവര്‍ എബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക്‌ തിരിച്ചുവരാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും സാറാ പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡിസ്‌ക്കവറിയുടെ ഫിറ്റ്‌ ആന്റ്‌ ഹെല്‍ത്ത്‌ ടെലിവിഷന്‍ പരിപാടിയിലേക്ക്‌ സാറയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്‌ -

പകുതി മുഖവുമായി ഒരു കൗമാരക്കാരി...!

mangalam malayalam online newspaperദയവു ചെയ്‌ത് എന്നോട്‌ മുഖം തിരിക്കരുത്‌. വിദ്വേഷവുമരുത്‌. ഇതൊന്നും എന്റെ കുറ്റമല്ല. എനിക്കൊരു മുഴയുണ്ട്‌. ചികിത്സിച്ചിട്ടും ഭേദമാകാത്ത മുഴ. അത്രമാത്രം. കാനഡയിലെ നോവാ സ്‌കോട്ടിയയിലെ സറാ അത്‌വെല്‍ എന്ന 17 കാരിയുടേതായിരുന്നു ഈ അഭ്യര്‍ത്ഥന. മുഖത്തിന്റെ ഒരു വശം മുഴുവന്‍ മുഴയായതിനെ തുടര്‍ന്ന്‌ വികൃത മുഖവുമായി ജീവിക്കുന്ന സാറാ തന്നെ വൃത്തികെട്ടവള്‍, വികൃതരൂപി എന്നൊക്കെ ആക്ഷേപിച്ച്‌ നീക്കി നിര്‍ത്തുന്നവരോടാണ്‌ അഭ്യര്‍ത്ഥന നടത്തിയത്‌.
സൗന്ദര്യം ഇല്ലാത്തതിനെ തുടര്‍ന്ന്‌ അന്തര്‍മുഖത്വം അനുഭവിക്കുന്ന അനേകര്‍ക്കുള്ള മറുപടിയാണ്‌ ഇപ്പോള്‍ സാറാ. മുഖത്തിന്റെ ഒരു സൈഡില്‍ മാത്രം മുഴ വളരുന്ന സ്‌ഥിതിയിലാണ്‌ സാറാ. ഞരമ്പു സംബന്ധമായ പ്രശ്‌നമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എട്ടു മാസമായി ചികിത്സയിലാണ്‌. മുഴയെല്ലാം പൂര്‍ണ്ണമായും എന്നന്നേക്കുമായും നീക്കം ചെയ്‌ത ശേഷം ഒരിക്കല്‍ തനിക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ കഴിയുമെന്ന്‌ ഈ കൗമാരക്കാരി പ്രതീക്ഷിക്കുന്നു.
ഒരു വശത്ത്‌ സാധാരണ മുഖവും മറുവശത്ത്‌ വികൃതമുഖവുമായി സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വൃത്തികെട്ടവള്‍ വിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ വിഷമിച്ച സാറാ ഒടുവില്‍ പ്രതികരിക്കാന്‍ തയ്യാറായി. ഇതിനായി തെരഞ്ഞെടുത്ത മാധ്യമം ഫേസ്‌ബുക്കായിരുന്നു. 2012 ല്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോയില്‍ തന്റെ പ്രശ്‌നങ്ങളും നാട്ടുകാര്‍ തന്നെ പരിഹസിക്കുന്ന വിവരങ്ങളും ഒരു പ്‌ളക്കാര്‍ഡുകളില്‍ എഴുതി ഒന്നൊന്നായി അപ്‌ലോഡ്‌ ചെയ്‌തു.
സന്തോഷമായി കഴിയാനുള്ള തന്റെ അതിയായ ആഗ്രഹം കുത്യമായി ബോധ്യമാക്കുന്നതായിരുന്നു വീഡിയോ. എന്തൊക്കെ വേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സന്തോഷമായി എനിക്ക്‌ ജീവിക്കണം സാറാ കുറിച്ചു. ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കുമെന്നാണ്‌ കരുതിയാണ്‌ അത്‌ ചെയ്‌തത്‌. എന്നിട്ടും കുറേ നാളത്തേക്ക്‌ ഹൃദയഭേദകമായിരുന്നു കാര്യങ്ങള്‍. കൊടിച്ചിപ്പട്ടി, വൃത്തികെട്ടവള്‍, തടിച്ചമുഖക്കാരി, തുടങ്ങിയ വിളികള്‍ പിന്നെയും എല്ലായ്‌പ്പോഴും കേട്ടു.
എന്നാല്‍ അതെല്ലാം തന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റുകയായിരുന്നു. ഒരു ദിനം തൃപ്‌തിയായി എന്ന്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ഉറങ്ങാന്‍ പോയി. ഈ സത്യസന്ധത സാറയ്‌ക്ക് ഇന്റര്‍നെറ്റില്‍ അനേകം ആരാധകരെയാണ്‌ നേടിക്കൊടുത്തത്‌. പിറ്റേദിവസം മെയിലുകളുടെ പ്രവാഹമായിരുന്നു. 1000 മെസേജുകളാണ്‌ എത്തിയതെന്ന്‌ അവര്‍ എബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക്‌ തിരിച്ചുവരാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും സാറാ പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡിസ്‌ക്കവറിയുടെ ഫിറ്റ്‌ ആന്റ്‌ ഹെല്‍ത്ത്‌ ടെലിവിഷന്‍ പരിപാടിയിലേക്ക്‌ സാറയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്‌.
- See more at: http://www.mangalam.com/odd-news/123074#sthash.TUObVSwC.dpuf

പകുതി മുഖവുമായി ഒരു കൗമാരക്കാരി...!

mangalam malayalam online newspaperദയവു ചെയ്‌ത് എന്നോട്‌ മുഖം തിരിക്കരുത്‌. വിദ്വേഷവുമരുത്‌. ഇതൊന്നും എന്റെ കുറ്റമല്ല. എനിക്കൊരു മുഴയുണ്ട്‌. ചികിത്സിച്ചിട്ടും ഭേദമാകാത്ത മുഴ. അത്രമാത്രം. കാനഡയിലെ നോവാ സ്‌കോട്ടിയയിലെ സറാ അത്‌വെല്‍ എന്ന 17 കാരിയുടേതായിരുന്നു ഈ അഭ്യര്‍ത്ഥന. മുഖത്തിന്റെ ഒരു വശം മുഴുവന്‍ മുഴയായതിനെ തുടര്‍ന്ന്‌ വികൃത മുഖവുമായി ജീവിക്കുന്ന സാറാ തന്നെ വൃത്തികെട്ടവള്‍, വികൃതരൂപി എന്നൊക്കെ ആക്ഷേപിച്ച്‌ നീക്കി നിര്‍ത്തുന്നവരോടാണ്‌ അഭ്യര്‍ത്ഥന നടത്തിയത്‌.
സൗന്ദര്യം ഇല്ലാത്തതിനെ തുടര്‍ന്ന്‌ അന്തര്‍മുഖത്വം അനുഭവിക്കുന്ന അനേകര്‍ക്കുള്ള മറുപടിയാണ്‌ ഇപ്പോള്‍ സാറാ. മുഖത്തിന്റെ ഒരു സൈഡില്‍ മാത്രം മുഴ വളരുന്ന സ്‌ഥിതിയിലാണ്‌ സാറാ. ഞരമ്പു സംബന്ധമായ പ്രശ്‌നമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എട്ടു മാസമായി ചികിത്സയിലാണ്‌. മുഴയെല്ലാം പൂര്‍ണ്ണമായും എന്നന്നേക്കുമായും നീക്കം ചെയ്‌ത ശേഷം ഒരിക്കല്‍ തനിക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ കഴിയുമെന്ന്‌ ഈ കൗമാരക്കാരി പ്രതീക്ഷിക്കുന്നു.
ഒരു വശത്ത്‌ സാധാരണ മുഖവും മറുവശത്ത്‌ വികൃതമുഖവുമായി സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വൃത്തികെട്ടവള്‍ വിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ വിഷമിച്ച സാറാ ഒടുവില്‍ പ്രതികരിക്കാന്‍ തയ്യാറായി. ഇതിനായി തെരഞ്ഞെടുത്ത മാധ്യമം ഫേസ്‌ബുക്കായിരുന്നു. 2012 ല്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോയില്‍ തന്റെ പ്രശ്‌നങ്ങളും നാട്ടുകാര്‍ തന്നെ പരിഹസിക്കുന്ന വിവരങ്ങളും ഒരു പ്‌ളക്കാര്‍ഡുകളില്‍ എഴുതി ഒന്നൊന്നായി അപ്‌ലോഡ്‌ ചെയ്‌തു.
സന്തോഷമായി കഴിയാനുള്ള തന്റെ അതിയായ ആഗ്രഹം കുത്യമായി ബോധ്യമാക്കുന്നതായിരുന്നു വീഡിയോ. എന്തൊക്കെ വേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സന്തോഷമായി എനിക്ക്‌ ജീവിക്കണം സാറാ കുറിച്ചു. ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കുമെന്നാണ്‌ കരുതിയാണ്‌ അത്‌ ചെയ്‌തത്‌. എന്നിട്ടും കുറേ നാളത്തേക്ക്‌ ഹൃദയഭേദകമായിരുന്നു കാര്യങ്ങള്‍. കൊടിച്ചിപ്പട്ടി, വൃത്തികെട്ടവള്‍, തടിച്ചമുഖക്കാരി, തുടങ്ങിയ വിളികള്‍ പിന്നെയും എല്ലായ്‌പ്പോഴും കേട്ടു.
എന്നാല്‍ അതെല്ലാം തന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റുകയായിരുന്നു. ഒരു ദിനം തൃപ്‌തിയായി എന്ന്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ഉറങ്ങാന്‍ പോയി. ഈ സത്യസന്ധത സാറയ്‌ക്ക് ഇന്റര്‍നെറ്റില്‍ അനേകം ആരാധകരെയാണ്‌ നേടിക്കൊടുത്തത്‌. പിറ്റേദിവസം മെയിലുകളുടെ പ്രവാഹമായിരുന്നു. 1000 മെസേജുകളാണ്‌ എത്തിയതെന്ന്‌ അവര്‍ എബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക്‌ തിരിച്ചുവരാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും സാറാ പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡിസ്‌ക്കവറിയുടെ ഫിറ്റ്‌ ആന്റ്‌ ഹെല്‍ത്ത്‌ ടെലിവിഷന്‍ പരിപാടിയിലേക്ക്‌ സാറയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്‌.
- See more at: http://www.mangalam.com/odd-news/123074#sthash.TUObVSwC.dpuf
{[['']]}

ബിസിനസ്‌കാരനെ കൊന്നുതിന്നു; ജര്‍മ്മന്‍ പോലീസുകാരന്‍ അറസ്‌റ്റില്‍

mangalam malayalam online newspaper ബിസിനസ്‌കാരനെ കൊന്നുതിന്നു; ജര്‍മ്മന്‍ പോലീസുകാരന്‍ അറസ്‌റ്റില്‍ ബര്‍ലിന്‍: ഒരാളെ കൊന്നു തിന്നെന്ന ആരോപണത്തില്‍ ജര്‍മ്മന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍. കിഴക്കന്‍ ജര്‍മ്മനിയിലെ ഏഴ്‌സ് കുന്നില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്‌ ഡ്രസ്‌ഡനിലെ ഡെറ്റില്‍ഫ്‌ ജി എന്ന 55 കാരനായ ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥനെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ഇരയുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത്‌ കൊലയാളി തിന്നതായിട്ടാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. നീണ്ട നാളായി കാണ്മാനില്ലെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹാനോവര്‍ കാരനാണ്‌ കൊല്ലപ്പെട്ടത്‌. ഇന്റര്‍നെറ്റ്‌ വഴി പരിചയപ്പെട്ട ഇരുവരും സ്വവര്‍ഗ്ഗരതിക്കാര്‍ ആയിരുന്നതായും കൊല്ലപ്പെട്ടയാള്‍ പീഡനത്തിനും അംഗഛേദത്തിനും ഇരയായിരിക്കാമെന്നുമാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ കുന്നിന്റെ ഒരു ഭാഗത്ത്‌ മറവ്‌ ചെയ്‌ത നിലയിലായിരുന്നു. ഫോറന്‍സിക്‌ വിഭാഗത്തിലെ സാക്‌സോണി സ്‌റ്റേറ്റ്‌ ഓഫീസ്‌ ഓഫ്‌ ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗത്തിനായി ജോലി ചെയ്യുന്നയാളാണ്‌ അറസ്‌റ്റ് ചെയ്യപ്പെട്ട ഡെറ്റീഫ്‌. ഇയാള്‍ കയ്യെഴുത്ത്‌ വിദഗ്‌ദ്ധന്‍ കൂടിയാണെന്ന്‌ ജര്‍മ്മന്‍ മീഡിയ പറയുന്നു. അതേസമയം ഇരയുടെ ശരീരഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചിരിക്കാം എന്ന കാര്യത്തില്‍ സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും കണ്ടെത്തിയ മൃതദേഹത്തില്‍ ചില ശരീര ഭാഗങ്ങള്‍ ഇല്ലായിരുന്നതായി പോലീസ്‌ പറഞ്ഞു. നവംബര്‍ 4 ന്‌ ഡ്രസ്‌ഡനിലെ റെയില്‍വേ സ്‌റ്റേഷനിലാണ്‌ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്‌. ഇതിന്‌ പിന്നാലെ 59 കാരനായ ബിസിനസുകാരന്‍ വധിക്കപ്പെടുകയും ശരീരം കഷണങ്ങളാക്കപ്പെടുകയുമായിരുന്നു. അറസ്‌റ്റ് ചെയ്യപ്പെട്ടയാള്‍ കാര്യങ്ങള്‍ ഭാഗികമായി തുറന്നു പറഞ്ഞതോടെയാണ്‌ മൃതദേഹം കണ്ടെത്താനായത്‌. തന്റെ ബിസിനസ്‌ പങ്കാളിയെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ കൊല്ലപ്പെട്ടയാളുടെ സഹ ബിസിനസുകാരന്‍ നല്‍കിയ പരാതിയാണ്‌ സംഭവങ്ങളിലേക്ക്‌ വെളിച്ചം വീശിയത്‌. ഇതിനെ തുടര്‍ന്ന്‌ നടന്ന വിവരസാങ്കേതിക വിഭാഗത്തിലെ അന്വേഷണം കൊല്ലപ്പെട്ടയാളും ഡെറ്റില്‍ഫും തമ്മില്‍ നടത്തിയ ഇന്റര്‍നെറ്റ്‌ വിവരങ്ങളിലേക്ക്‌ എത്തുകയും അത്‌ പിന്നീട്‌ ഡെറ്റില്‍ഫിലേക്ക്‌ നീളുകയുമായിരുന്നു. അതേസമയം 2001 ല്‍ നടന്ന ബറണ്ട്‌ യുര്‍ഗന്‍ ബ്രാണ്‍ഡസ്‌ വധക്കേസിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ പുതിയ സംഭവം. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ റോട്ടന്‍ ബര്‍ഗിലെ അര്‍മിന്‍ മെയ്‌വസ്‌ ഈ കേസില്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണ്‌. മെയ്‌വസ്‌ ബ്രാന്‍ഡസിനെ വധിച്ചശേഷം ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചു. മെയ്‌വസ്‌ പിന്നീട്‌ കുറ്റം സമ്മതിച്ചു. - See more at: f
{[['']]}

Pattu Saree 29-11-2013,29 November 2013

Kerala tv show and newsThumbnail

Pattu Saree 29-11-2013,29 November 2013 

{[['']]}

Amala 29-11-2013,29 November 2013

ThumbnailKerala tv show and news

Amala 29-11-2013,29 November 2013 

{[['']]}

Penmanasu | Ep - 79 | Dt 28-11-13

Kerala tv show and newsThumbnail
{[['']]}

Lunars Comedy Express Episode 275 29-11-13

ThumbnailKerala tv show and news

Lunars Comedy Express Episode 275 29-11-13   

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 740 29-11-13

Thumbnail

Kumkumapoovu I കുംകുമപൂവ് Episode 740 29-11-13   

{[['']]}

Oridathoridathu Episode 75 29-11-13

Thumbnail

Kerala tv show and news

{[['']]}

Parasparam I പരസ്പരം Episode 101 29-11-13

Kerala tv show and newsThumbnail

{[['']]}

Sthreedhanam I സ്ത്രീധനം Episode 394 29-11-13

ThumbnailKerala tv show and news

Sthreedhanam I സ്ത്രീധനം Episode 394 29-11-13   

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger